![*വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി.* *വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി.*](https://www.idlnewslive.com/uploads/slider_images/idl_news_1722479603.jpg)
*വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 270 ആയി.*
മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത. മേപ്പാടി സർക്കാർ ആശുപ്രതിയിൽ 34 മൃതദേഹങ്ങൾ എത്തിച്ചു. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഉരുൾപൊട്ടലിൽ കാണാതായി. 91 ശരീരഭാഗങ്ങൾ കണ്ടെത്തി. പോത്തുകല്ലിൽ ചാലിയാറിൽനിന്ന് 71 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറിൽ തിരച്ചിൽ ഇന്നലെ രാത്രി അവസാനിപ്പിച്ചു. രാവിലെ പുനഃരാരംഭിക്കും. പോത്തുകല്ലിൽനിന്ന് 31 മൃതദേഹങ്ങൾ മേപ്പാടി ഹൈസ്കൂളിൽ എത്തിച്ചു. പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനായി നിരവധിപേരാണു സ്കൂൾ മുറ്റത്ത് തടിച്ചുകൂടിയിരിക്കുന്നത്. അതിതീവ്രമഴയ സാഹചര്യം നിലനിൽക്കുന്നതിനാൽ വയനാട്ടിൽ റെഡ് അലർട്ടാണ്.
![നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി. നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി.](https://www.idlnewslive.com/uploads/slider_images/idl_news_1679656195.jpg)
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി.
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കാൻ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യർത്ഥിച്ചു. കേസ് പരിഗണിക്കുന്നതിനു മുൻപായി വിചാരണകോടതിയുടെ തൽസ്ഥിതി റിപ്പോർട്ടിലാണ് കൂടുതൽ സമയം ചോദിച്ചത്. ദിലീപിൻ്റെ ഹർജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി.
![മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം.](https://www.idlnewslive.com/uploads/slider_images/idl_news_1679569035.jpg)
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം.
മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം. സൂററ്റ് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് വർഷം തടവും 15.000 രൂപ പിഴയുമാണ് കേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷയായി വിധിച്ചിരുന്നത്. 2019 പൊതു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ, 'എല്ലാ കള്ളന്മാർക്കും മോദി എന്ന കുടുംബപേര് വന്നത് എങ്ങനെ?' എന്ന് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൻ്റെ പേരിലാണ് കേസ്.
![തൃശൂർ ജില്ലാ കളക്ടറായി വി.ആർ കൃഷ്ണതേജ ചുമതലയേറ്റു. തൃശൂർ ജില്ലാ കളക്ടറായി വി.ആർ കൃഷ്ണതേജ ചുമതലയേറ്റു.](https://www.idlnewslive.com/uploads/slider_images/idl_news_1679476198.jpeg)
തൃശൂർ ജില്ലാ കളക്ടറായി വി.ആർ കൃഷ്ണതേജ ചുമതലയേറ്റു.
തൃശൂർ ജില്ലയുടെ 46-ാമത്തെ കളക്ടറായി വി ആർ കൃഷ്ണ തേജ ഐഎഎസ് ചുതമലയേറ്റു. രാവിലെ 9.30ന് കളക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറിൽ നിന്നാണ് ചാർജ് ഏറ്റെടുത്തത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കൃഷ്ണ തേജ 2015 ഐഎഎസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടർ പദവിയിൽ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്.
![ലൈഫ് മിഷൻ കോഴക്കേസ്; യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. ലൈഫ് മിഷൻ കോഴക്കേസ്; യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ.](https://www.idlnewslive.com/uploads/slider_images/idl_news_1679388358.jpg)
ലൈഫ് മിഷൻ കോഴക്കേസ്; യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ.
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് എം.ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. ഇന്നലെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡി ആരോപണം. വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ.തൃശ്ശൂർ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലര കോടി കമ്മീഷൻ നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.
![സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 400 രൂപ. സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 400 രൂപ.](https://www.idlnewslive.com/uploads/slider_images/idl_news_1679294708.jpg)
സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 400 രൂപ.
സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5480 രൂപയായി. 22 കാരറ്റിൻ്റെ ഒരു പവൻ സ്വർണത്തിന് വില 43,840 രൂപയാണ്. മാർച്ച് 18 ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 150 രൂപ കൂടിയാണ് സ്വർണവില പവന് റെക്കോർഡ് വിലയായ 5530 ൽ എത്തിയത്.
![ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം. ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം.](https://www.idlnewslive.com/uploads/slider_images/idl_news_1674707522.jpg)
ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം.
ശബരിമലയിൽ ഇത്തവണ റെക്കോഡ് വരുമാനം. ഈ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 350 കോടി വരുമാനമായി ലഭിച്ചതായി ബോർഡ് പ്രസിഡൻ്റ് അഡ്വ. അനന്ത ഗോപൻ അറിയിച്ചു. നാണയങ്ങളിൽ നാലിലൊന്ന് ഭാഗം മാത്രമേ എണ്ണി തീർന്നിട്ടുള്ളൂ. ഇനിയും എണ്ണാൻ നാണയങ്ങൾ ബാക്കിയുണ്ട്.ജീവനക്കാർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.ഫെബ്രുവരി 5 മുതൽ നാണയങ്ങൾ വീണ്ടും എണ്ണി തുടങ്ങും. വരവിൻ്റെ 40 ശതമാനത്തോളം ചെലവിനായി വിനിയോഗിച്ചു. അടുത്ത തീർത്ഥാടന കാലത്തേക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. ഏലയ്ക്കയിലെ കീടനാശിനി കൊണ്ട് അരവണ ഉപയോഗയോഗ്യമല്ലാതാകുമോയെന്ന് പരിശോധിക്കും. ഇക്കാര്യം കോടതിയോട് ആവശ്യപ്പെടുമെന്നും ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
![ജസീന്തയ്ക്ക് ശേഷം ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻ്റിൻ്റെ പ്രധാനമന്ത്രിയാകും. ജസീന്തയ്ക്ക് ശേഷം ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻ്റിൻ്റെ പ്രധാനമന്ത്രിയാകും.](https://www.idlnewslive.com/uploads/slider_images/idl_news_1674282364.jpg)
ജസീന്തയ്ക്ക് ശേഷം ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻ്റിൻ്റെ പ്രധാനമന്ത്രിയാകും.
ജസീന്ത ആർഡൻ്റെ രാജിപ്രഖ്യാപനത്തിന് ശേഷം ന്യൂസിലൻ്റിന് പുതിയ പ്രധാനമന്ത്രിയൊരുങ്ങുന്നു. ക്രിസ് ഹിപ്കിൻസ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലേബർ പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള ഏക നാമനിർദേശം ക്രിസ് ഹിപ്കിൻസ് മാത്രമായിരുന്നു. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിർദേശം അംഗീകരിക്കുന്നതിനായി ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബർ പാർട്ടി വിപ് ഡങ്കൻ വെബ് പ്രസ്താവനയിൽ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു ജസീന്തയുടെ രാജിപ്രഖ്യാപനം. രാജി പ്രഖ്യാപിച്ച ജസീന്ത ആർഡൻ ഔദ്യോഗികമായി സ്ഥാനമൊഴിയുന്നതോടെ ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻ്റിൻ്റെ പുതിയ പ്രധാനമന്ത്രിയാകും. ലേബർ പാർട്ടി അംഗം മൈക്കൽ വുഡ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ നിർദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും ക്രിസിൻ്റെ പേര് മാത്രമാണ് അവസാനം മുന്നിലേക്കെത്തിയത്. നിലവിൽ ന്യൂസിലൻ്റ് മന്ത്രിസഭയിൽ പൊലീസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുകയാണ് ക്രിസ് ഹിപ്കിൻസ്.
![പ്രവീൺ റാണയെ നായകനാക്കി ചിത്രം സംവിധാനം ചെയ്ത എ.എസ്.ഐയ്ക്ക് സസ്പെൻഷൻ. പ്രവീൺ റാണയെ നായകനാക്കി ചിത്രം സംവിധാനം ചെയ്ത എ.എസ്.ഐയ്ക്ക് സസ്പെൻഷൻ.](https://www.idlnewslive.com/uploads/slider_images/idl_news_1674100716.jpg)
പ്രവീൺ റാണയെ നായകനാക്കി ചിത്രം സംവിധാനം ചെയ്ത എ.എസ്.ഐയ്ക്ക് സസ്പെൻഷൻ.
തൃശൂർ: സേഫ് ആൻഡ് സ്ട്രോംഗ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയെ നായകനാക്കി 'ചോരൻ' എന്ന ചിത്രം സംവിധാനം ചെയ്ത എ.എസ്.ഐ സാൻ്റോ അന്തിക്കാടിനെയാണ് തൃശൂർ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവിൽ സസ്പെൻഡ് ചെയ്തതായി അറിയിച്ചത്.പൊലീസ് ഡിപ്പാർട്ട്മെൻ്റിൽ അറിയിക്കാതെ സിനിമ സംവിധാനം ചെയ്തതിനും സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തതിനുമാണ് നടപടി. ക്രിമിനൽ പശ്ചാത്തലമുളള പ്രവീൺ റാണയെ നായകനാക്കിയുളള സിനിമയുടെ ഡിസംബർ 14ന് സംഘടിപ്പിച്ച പ്രസ് മീറ്റിലാണ് സാൻ്റോ പങ്കെടുത്തത്.തലപ്പാട് സ്റ്റേഷനിൽ ജോലി നോക്കുന്ന സാൻ്റോ അന്തിക്കാട് നേരത്തെ തൃശൂർ റൂറൽ പൊലീസ് ആസ്ഥാനത്ത് പിആർഒയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് പ്രവീൺ റാണയുടെ നിക്ഷേപ പദ്ധതിയിലെ തട്ടിപ്പ് ചൂണ്ടിക്കാട്ടി തൃശൂർ സിറ്റി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇതിന് ശേഷവും സാൻ്റോ, പ്രവീൺ റാണയെ നായകനാക്കി ചിത്രം സംവിധാനം ചെയ്യുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇയാൾക്കെതിരെ അച്ചടക്ക നടപടി വന്നത്.
![ലീവ് വേക്കൻസി സേവന കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കില്ല; ഹൈക്കോടതി. ലീവ് വേക്കൻസി സേവന കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കില്ല; ഹൈക്കോടതി.](https://www.idlnewslive.com/uploads/slider_images/idl_news_1673501095.jpg)
ലീവ് വേക്കൻസി സേവന കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കില്ല; ഹൈക്കോടതി.
കൊച്ചി : എയ്ഡഡ് കോളജ് അധ്യാപകരുടെ ലീവ് വേക്കൻസി സേവന കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് പരിഗണിക്കില്ലെന്ന് ഹൈക്കോടതി.സ്വകാര്യ കോളജ് അധ്യാപകരുടെ പെൻഷന് ബാധകമായ കെഎസ്ആർ പാർട്ട്-3ലെ നാലാം ചട്ടം അനുസരിച്ച് പരിമിത കാലത്തേക്കു മാത്രം നിയമിക്കപ്പെടുന്നവർക്ക് പെൻഷൻ അവകാശപ്പെടാനാവില്ല.ലീവ് വേക്കൻസിയിൽ ജോലി ചെയ്തതിന് ശേഷം, അതിൻ്റെ തുടർച്ചയായി അതേ സ്ഥാപനത്തിൽ സ്ഥിരമായി നിയമിക്കപ്പെട്ടാലും താൽക്കാലിക സേവന കാലം പെൻഷന് പരിഗണിക്കില്ലെന്ന് ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, സി എസ് സുധ എന്നിവരുൾപ്പെട്ട ബെഞ്ച് വിധിച്ചു. 14 ഇ(ബി) ചട്ടം അനുസരിച്ച് സ്വകാര്യ കോളജിലെ റഗുലർ ഫുൾടൈം സേവനമാണ് പെൻഷന് അർഹതപ്പെട്ടതെന്നും കോടതി വ്യക്തമാക്കി.ഇതോടെ, താൽക്കാലിക സേവനകാലം പെൻഷനു പരിഗണിക്കില്ലെന്നുള്ള സർക്കാർ ഉത്തരവു പ്രാബല്യത്തിലാകും.
![ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ കാലംചെയ്തു. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ കാലംചെയ്തു.](https://www.idlnewslive.com/uploads/slider_images/idl_news_1672483778.jpeg)
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ കാലംചെയ്തു.
ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ കാലംചെയ്തു. 95-ാം വയസിൽ മതേർ എക്ലീസിയാ മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം. മാർപ്പാപ്പയായിരിക്കെ സ്ഥാനമൊഴിഞ്ഞ ഏക വ്യക്തിയാണ് ബെനഡിക്ട് പതിനാറാമൻ. വത്തിക്കാൻ പ്രസ്താവനയിലാണ് വിയോഗവാർത്ത അറിയിച്ചത്. വത്തിക്കാനിലെ മതിലുകൾക്കകത്തുള്ള മതേർ എക്ലീസിയ ആശ്രമത്തിലായിരുന്നു തന്റെ അവസാന കാലങ്ങൾ അദ്ദേഹം ചെലവഴിച്ചത്. രോഗബാധിതനായിതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
![ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1672370957.jpeg)
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു.
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. അർബുദബാധയെ തുടർന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലായിരുന്നു അന്ത്യം. 82 വയസ്സായിരുന്നു. പെലെയുടെ മകൾ ഇൻസ്റ്റഗ്രാമിലൂടെയാണ് മരണം സ്ഥിരീകരിച്ചത്. ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ അഗ്രഗണ്യനാണ് പെലെ. 1940 ഒക്ടോബർ 23ന് ബ്രസീലിലെ ട്രെസ്സ് കോറക്കോസിലായിരുന്നു പെലെയുടെ ജനനം. തന്റെ ആദ്യ പ്രൊഫഷണൽ ക്ലബ്ബായ സാന്റോസിനു വേണ്ടി മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് ബ്രസീൽ ഫുട്ബോൾ ടീമിൽ പെലെ എത്തിയത്. 1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജേഴ്സി അണിയുമ്പോൾ പെലെക്ക് പ്രായം വെറും 16. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജൻറീനക്കെതിരെയും. അർജൻറീനയോട് അന്ന് ബ്രസീൽ 1-2ന് തോറ്റെങ്കിലും ബ്രസീലിൻറെ ഏക ഗോൾ നേടി പെലെ തൻറെ അരങ്ങേറ്റം കുറിച്ചു. എക്കാലത്തെയും മികച്ച ടീമുകളിൽ ഒന്നായ ബ്രസീലിന് ആദ്യമായി ലോകകപ്പ് സമ്മാനിച്ചത് പെലെയായിരുന്നു. പെലെ നിറഞ്ഞു നിൽക്കേ ബ്രസീൽ മൂന്നുതവണ ലോകകപ്പ് ഏറ്റുവാങ്ങി. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോൾ താരവും പെലെയാണ്.
![പെലെ വീണ്ടും ആശുപത്രിയില്‍; ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്. പെലെ വീണ്ടും ആശുപത്രിയില്‍; ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്.](https://www.idlnewslive.com/uploads/slider_images/idl_news_1669867402.jpeg)
പെലെ വീണ്ടും ആശുപത്രിയില്‍; ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്.
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാൻസറിന് ചികിത്സയില്‍ കഴിയുന്ന 82 കാരനായ പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോർട്ട് . ശരീരത്തില്‍ മുഴുവന്‍ നീർവീക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് പെലെയെ അടിയന്തരമായി സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിലേക്ക് മാറ്റിയത്.വൻകുടലിലെ ക്യാൻസറിന് ചികിത്സ തേടുന്ന പെലെ ദീർഘനാളായി ചികിത്സയിലാണ്.
![വാട്സ്ആപ്പിൻ്റെയും മെറ്റയുടെയും ഇന്ത്യൻ മേധാവികൾ രാജിവച്ചു. വാട്സ്ആപ്പിൻ്റെയും മെറ്റയുടെയും ഇന്ത്യൻ മേധാവികൾ രാജിവച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1668573711.jpg)
വാട്സ്ആപ്പിൻ്റെയും മെറ്റയുടെയും ഇന്ത്യൻ മേധാവികൾ രാജിവച്ചു.
ന്യൂഡൽഹി: ഫേസ്ബുക്കിൻ്റെ മാതൃകാ കമ്പനിയായ മെറ്റ ഇന്ത്യയുടെ, ഇന്ത്യയിലെ പബ്ളിക് പോളിസി മേധാവി രാജീവ് അഗർവാളും, വാട്സ്ആപ് ഇന്ത്യ മേധാവി അഭിജിത്ത് ബോസും രാജിവച്ചു.ഏകദേശം നാല് വർഷത്തോളം അഭിജിത് ബോസ് കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്, കൂടാതെ "ഇംപാക്റ്റ് ഓഫ് ഇന്ത്യ" ഉൾപ്പെടെ നിരവധി വലിയ പ്രോജക്ടുകളിൽ പോലും പ്രവർത്തിച്ചിട്ടുണ്ട്. താൻ ഇപ്പോൾ ഒരു ചെറിയ ഇടവേള എടുക്കുകയാണെന്നും ഉടൻ തന്നെ സംരംഭക ലോകത്തേക്ക് വീണ്ടും ചേരുമെന്നും ബോസ് ലിങ്ക്ഡ്ഇനിൽ വെളിപ്പെടുത്തി. രണ്ടുപേരുടെയും രാജി മെറ്റ സ്ഥിരീകരിച്ചിട്ടുണ്ട്. വാട്സ്ആപ് ഇന്ത്യ പബ്ളിക് പോളിസി ഡയറക്ടറായ ശിവ്നാഥ് ഠാക്കൂറിനെ മെറ്റ പബ്ളിക് പോളിസി ഡയറക്ടറായി നിയമിച്ചിട്ടുണ്ട്.മെറ്റ ഇന്ത്യ മേധാവി അജിത് മോഹന്‍ സ്ഥാനമൊഴിഞ്ഞ് രണ്ടാഴ്ച പിന്നിടും മുമ്പാണ് കമ്പനി തലപ്പത്തെ കൂട്ടരാജി. അജിത് മോഹന്‍ മറ്റൊരു സമൂഹമാധ്യമമായ സ്നാപ്ചാറ്റിലേക്കാണു കൂടുമാറിയത്. വാട്സ്ആപ് ഇന്ത്യയുടെ ആദ്യ മേധാവിയായ അഭിജിത്തിൻ്റെ സേവനങ്ങൾക്ക് കമ്പനി മേധാവി വില്‍ കാത്കാര്‍ട്ട് നന്ദി രേഖപ്പെടുത്തി.
![ബാറ്റ്മാൻ്റെ ശബ്ദം നിലച്ചു; നടന് കെവിന് കോൺറോയ് അന്തരിച്ചു. ബാറ്റ്മാൻ്റെ ശബ്ദം നിലച്ചു; നടന് കെവിന് കോൺറോയ് അന്തരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1668237494.jpg)
ബാറ്റ്മാൻ്റെ ശബ്ദം നിലച്ചു; നടന് കെവിന് കോൺറോയ് അന്തരിച്ചു.
ഹോളിവുഡ് നടന് കെവിന് കോൺറോയ് അന്തരിച്ചു. 66 വയസായിരുന്നു. കാൻസർ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. വാർണർ ബ്രദേഴ്സിൻ്റെ പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്; ദി അനിമേറ്റഡ് സീരീസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന് പ്രസിദ്ധനാകുന്നത്. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്.ബാറ്റ്മാനായുള്ള കെവിൻ്റെ ശബ്ദം വലിയ അംഗീകാരമാണ് നേടിയത്. ഇപ്പോഴും പലരുടേയും മനസില്‍ കെവിനെയാണ് ബാറ്റ്മാനായി കാണുന്നത്. ഫോക്സ് കിഡ്സില്‍ 1992സെപ്റ്റംബര്‍ മുതല്‍ 1995 സെപ്റ്റംബര്‍ വരെ 'ബാറ്റ്മാന്: ദി ആനിമേറ്റഡ് സീരീസ് മൊത്തം 85 എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്തു.
![*ട്വൻ്റി 20 ക്രിക്കറ്റ് സെമി ഫൈനൽ; ഇംഗ്ളണ്ടിന് മുന്നിൽ 169 റൺസ് വിജയലക്ഷ്യം വെച്ച് ടീം ഇന്ത്യ.* *ട്വൻ്റി 20 ക്രിക്കറ്റ് സെമി ഫൈനൽ; ഇംഗ്ളണ്ടിന് മുന്നിൽ 169 റൺസ് വിജയലക്ഷ്യം വെച്ച് ടീം ഇന്ത്യ.*](https://www.idlnewslive.com/uploads/slider_images/idl_news_1668081463.jpg)
*ട്വൻ്റി 20 ക്രിക്കറ്റ് സെമി ഫൈനൽ; ഇംഗ്ളണ്ടിന് മുന്നിൽ 169 റൺസ് വിജയലക്ഷ്യം വെച്ച് ടീം ഇന്ത്യ.*
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി തകർത്തടിച്ച ഹർദ്ദിക് പാണ്ഡ്യയാണ് മികച്ച സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. 33 ബോളിൽ പാണ്ഡ്യ 63 റൺസാണ് അടിച്ച് കൂട്ടിയത്. അവസാന ബോളിൽ ഫോർ നേടിയെങ്കിലും ഹിറ്റ് വിക്കറ്റായി പാണ്ഡ്യ പുറത്താവുകയായിരുന്നു. നാല് ഫോറും അഞ്ച് സിക്സും പാണ്ഡ്യയുടെ ബാറ്റിൽ നിന്നും പിറന്നു. മുൻ ക്യാപ്റ്റൻ വിരാട് കോലിയും 50 (40) തിളങ്ങി. മിന്നും ഫോമിലുള്ള സൂര്യ കുമാർ യാദവ് ബെൻ സ്റ്റോക്സിനെ സിക്സറിന് പറത്തി സ്കോറിംഗിന് വേഗത കൂട്ടാൻ ശ്രമിച്ചെങ്കിലും 14 റൺസെടുത്ത് പുറത്തായി. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്കായി രാഹുൽ ആദ്യ ബോളിൽ നാല് റൺസ് കണ്ടെത്തിയെങ്കിലും ടീം സ്കോർ 9 ൽ നില്‍ക്കേ പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മ പിടിച്ച് നിന്നെങ്കിലും സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ പുറത്തായി 27 (28). അവസാന ഓവറുകളിൽ തകർത്തടിച്ച പാണ്ഡ്യയാണ് പൊരുതാവുന്ന സ്കോറിൽ ടീം ഇന്ത്യയെ കൊണ്ടെത്തിച്ചത്. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ 43 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
![സുപ്രീം കോടതിയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു. സുപ്രീം കോടതിയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു.](https://www.idlnewslive.com/uploads/slider_images/idl_news_1667975222.jpg)
സുപ്രീം കോടതിയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു.
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. ഇന്നലെ വിരമിച്ച യു.യു. ലളിതിൻ്റെ പിൻഗാമിയായി വരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപൻ്റെ കസേരയില്‍ രണ്ടു വർഷമുണ്ടാകും. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിൻ്റെ മകനായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് 2024 നവംബര്‍ 24ന് വിരമിക്കും.
![ബഹ്റൈനിൽ സൗഹാർദ സന്ദേശവുമായി മാർപാപ്പ. ബഹ്റൈനിൽ സൗഹാർദ സന്ദേശവുമായി മാർപാപ്പ.](https://www.idlnewslive.com/uploads/slider_images/idl_news_1667540361.jpg)
ബഹ്റൈനിൽ സൗഹാർദ സന്ദേശവുമായി മാർപാപ്പ.
ബഹ്റൈൻ: ബഹ്റൈനിൽ സൗഹാർദ സന്ദേശവുമായി മാർപാപ്പ. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവ് സ്വീകരിച്ചു. ഊഷ്മള വരവേൽപ്പാണ് മാർപാപ്പയ്ക്ക് ബഹ്റൈനിൽ ഒരുക്കിയത്. പ്രാദേശിക സമയം 4.45ന് വിമാനമിറങ്ങിയ മാർപാപ്പയെ സ്വീകരിക്കാൻ രാജാവിന്റെ പ്രതിനിധികളും കത്തോലിക്കാ സഭയുടെ പ്രതിനിധികളും എത്തിയിരുന്നു. നവംബര്‍ 6 വരെയാണ് മാർപാപ്പ ബഹ്റൈനില്‍ സന്ദർശനം നടത്തുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാൻസിസ് മാർപാപ്പ ബഹ്റൈന്‍ സന്ദർശിക്കുന്നത്.
![*ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു; രാജി അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനം.* *ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു; രാജി അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനം.*](https://www.idlnewslive.com/uploads/slider_images/idl_news_1666281820.jpg)
*ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവച്ചു; രാജി അധികാരമേറ്റ് നാല്‍പ്പത്തിനാലാം ദിനം.*
ജനാഭിലാഷം പാലിക്കാനായില്ലെന്നും പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നത് വരെ സ്ഥാനത്ത് തുടരുമെന്നും ലിസ്ട്രസ് അറിയിച്ചു. പ്രഖ്യാപിത നയങ്ങളിൽ നിന്ന് ലിസ്ട്രസ് വ്യതിചലിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രിസഭയുടെ രാജിക്കുവേണ്ടിയുള്ള മുറവിളികൾ പ്രതിപക്ഷത്തുനിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കവേയാണ് രാജി. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാർട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതിൽ വീഴ്ച വന്നെന്ന ആക്ഷേപത്തെ തുടർന്ന് ഇന്നലെ ഹോം സെക്രട്ടറി സുവെല്ല ബ്രെവർമാനും രാജിവെക്കാൻ നിര്‍ബന്ധിതയായി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞകാലം സ്ഥാനത്ത് ഇരുന്ന പ്രധാനമന്ത്രിയെന്ന പേരുദോഷവുമായാണ് ലിസ് ട്രസിന്റെ മടക്കം. അധികാരമേറ്റതിന് പിറകെ ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനി ബജറ്റിനും എതിരെ വൻ വിമർശനമാണ് ഉയർന്നത്. കൂടെ പണപ്പെരുപ്പം പാരമ്യത്തിലെത്തി. നികുതിയിളവുകൾ സാമ്പത്തിക മേഖലയെ ബാധിക്കുമെന്ന് പ്രതിപക്ഷത്തിനൊപ്പം പാർട്ടിയിലേയും കാബിനറ്റിലെയും പ്രമുഖർ വിമർശിച്ചതും രാജിക്ക് കാരണമായി.
![*യുപി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു.* *യുപി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1665380409.jpg)
*യുപി മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു.*
ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് (82) അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിരിക്കെയാണ് അന്ത്യം. മകനും എസ്.പി. അദ്ധ്യക്ഷനുമായ അഖിലേഷ് യാദവാണ് മരണം വിവരം അറിയിച്ചത്. 82കാരനായ മുലായം സിങ് യാദവിനെ അനാരോഗ്യത്തെ തുടർന്ന് കുറേ ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. നില വഷളായതോടെ കഴിഞ്ഞയാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഉത്തർപ്രദേശിലെ മെയിൻപുരിയിൽ നിന്നുള്ള ലോക്സഭാ അംഗം കൂടിയാണ് മുലായം. 1989ൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയാണ് മുലായം സിങ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. അതിനു ശേഷം കോൺഗ്രസിന് ഉത്തർപ്രദേശിൽ അധികാരത്തിലെത്താനായിട്ടില്ല. 1989 മുതൽ 2007 വരെ മൂന്ന് തവണകളായി മുലായം ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി. 1996 ജൂൺ മുതൽ 1998 മാർച്ച് വരെ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരിൽ പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു.
![*എലിസബത്ത് രാജ്ഞി അന്തരിച്ചു* 96 വയസായിരുന്നു. *എലിസബത്ത് രാജ്ഞി അന്തരിച്ചു* 96 വയസായിരുന്നു.](https://www.idlnewslive.com/uploads/slider_images/idl_news_1662690674.jpg)
*എലിസബത്ത് രാജ്ഞി അന്തരിച്ചു* 96 വയസായിരുന്നു.
സ്കോട്ട്ലന്റിലെ ബാൽമോറൽ കാസിലിലാണ്അന്ത്യംമരണവാര്ത്ത സ്ഥിരീകരിച്ച് രാജകുടുംബം ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്മാരുടെപരിചരണത്തിലായിരുന്നു.
![*മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു* *മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു*](https://www.idlnewslive.com/uploads/slider_images/idl_news_1661910435.jpg)
*മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു*
സോവിയറ്റ് യൂണിയൻ്റെ അവസാന പ്രസിഡൻ്റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു. യുഎസ് - സോവിയറ്റ് ശീതയുദ്ധത്തിനു അന്ത്യം കുറിക്കാൻ ഗോർബച്ചേവ് ( 91) കാരണക്കാരനായി. സോവിയറ്റ് യൂണിയനിൽ ഗോർബച്ചേവ് തുടക്കം കുറിച്ച രാഷ്ട്രീയ സാമ്പത്തിക സ്വാതന്ത്ര്യ പരിഷ്കാരങ്ങളായ ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും സോവിയറ്റ് യൂണിയൻ്റെ ശിഥിലീകരണത്തിനു കാരണമായി. 1985 ൽ 54 വയസ്സിൽ സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 1988-91 കാലത്ത് പ്രസിഡൻ്റും. 1990-ൽ സമാധാനത്തിനുള്ള നെബേൽ പുരസ്കാരം നേടി.
![*ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും.* *ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും.*](https://www.idlnewslive.com/uploads/slider_images/idl_news_1660197080.jpg)
*ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും.*
ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലി കൊടുക്കും. 12 .30 ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. രാജസ്ഥാനിലെ ജൂണ്‍ ജനു സ്വദേശിയാണ് ജഗ്ദീപ് ധന്‍കര്‍. രാജ്യത്തിന്റെ 14 മത് ഉപ രാഷ്ട്രപതിയായിട്ടാണ് ജഗ്ദീപ് ധന്‍കര്‍ ഇന്ന് സത്യവാചകം ചൊല്ലുക. പ്രധാനമന്ത്രി നരേന്ദ്രമോദി , കേന്ദ്രമന്ത്രിമാര്‍ എംപിമാര്‍ ,സ്ഥാനമൊഴിയുന്ന എം .വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും. ഉപരാഷ്ട്രപതിയായി സത്യ വാചകം ചൊല്ലുന്ന ജഗ്ദീപ് ധന്‍കര്‍ തന്നെയാണ് ഇനിമുതല്‍ രാജ്യസഭയുടെ ചെയര്‍മാനും. എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഈ സര്‍ട്ടിഫിക്കറ്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍ വായിക്കും. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച വ്യക്തി എന്ന പ്രത്യേകത കൂടി ഈ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ക്കുണ്ട്. 74 .36 ശതമാനം വോട്ടാണ് ജഗ്ദീപ് ധന്‍കര്‍ സ്വന്തമാക്കിയത്.
![*ഭാരതത്തിൻ്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു* *ഭാരതത്തിൻ്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു*](https://www.idlnewslive.com/uploads/slider_images/idl_news_1658737588.jpg)
*ഭാരതത്തിൻ്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു*
ന്യൂഡൽഹി: ഭാരതത്തിൻ്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു. രാവിലെ പാർലമെന്റ് ഹൗസിലെത്തിയ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും രാജ്യസഭാ, ലോക്സഭാ അദ്ധ്യക്ഷന്മാരും ചീഫ് ജസ്റ്റീസും ചേർന്നു സ്വീകരിച്ച് സെന്‍ട്രൽ ഹാളിലേക്ക് ആനയിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ആദിവാസി, ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപദി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്. രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അദ്ധ്യാപികയായിരുന്നു ദ്രൗപദി മുർമു. പിന്നീട് ജല വകുപ്പിൽ ഉദ്യോഗസ്ഥയുമായിരുന്നു.
![*രാജ്യത്ത് വാക്സിൻ വിതരണം 200 കോടി പിന്നിട്ടു.* *രാജ്യത്ത് വാക്സിൻ വിതരണം 200 കോടി പിന്നിട്ടു.*](https://www.idlnewslive.com/uploads/slider_images/idl_news_1658057748.jpg)
*രാജ്യത്ത് വാക്സിൻ വിതരണം 200 കോടി പിന്നിട്ടു.*
ഡൽഹി: രാജ്യത്ത് വാക്സിന് വിതരണം 200 കോടി ഡോസ് പിന്നിട്ടു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യം റെക്കോർഡ് തീർത്തെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ തുടങ്ങിയത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും നൽകിയ വാക്സിൻ ഇപ്പോൾ 12 വയസിന് മുകളിൽ ഉള്ളവർക്കും നൽകി തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ വാക്സിനേഷന് നൂറ് കോടി പിന്നിട്ടിരുന്നു. അതേസമയം, രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർദ്ധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.
![](https://www.idlnewslive.com/uploads/slider_images/idl_news_1658056148.jpg)
*രാജ്യത്ത് വാക്സിൻ വിതരണം 200 കോടി പിന്നിട്ടു.* ഡൽഹി: രാജ്യത്ത് വാക്സിന് വിതരണം 200 കോടി ഡോസ് പിന്നിട്ടു. ഇന്ന് മാത്രം രണ്ട് ലക്ഷത്തിൽ അധികം ഡോസ് വിതരണം ചെയ്തു. 18 മാസത്തിനുള്ളിൽ 200 കോടി ഡോസ് വിതരണം ചെയ്ത് രാജ്യം റെക്കോർഡ് തീർത്തെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യത്ത് കൊവിഡ് വാക്സിനേഷൻ തുടങ്ങിയത്. തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികൾക്കും നൽകിയ വാക്സിൻ ഇപ്പോൾ 12 വയസിന് മുകളിൽ ഉള്ളവർക്കും നൽകി തുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ വാക്സിനേഷന് നൂറ് കോടി പിന്നിട്ടിരുന്നു. അതേസമയം, രാജ്യത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 20528 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊസിറ്റിവിറ്റി നിരക്കിലും വർദ്ധനവുണ്ട്. 5.23 ശതമാനം ആയി പോസിറ്റിവിറ്റി നിരക്ക് ഉയർന്നു.
![*ഹിമാചലിൽ കനത്ത മഴ; മേഘ വിസ്ഫോടനം, മിന്നൽപ്രളയം: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.* *ഹിമാചലിൽ കനത്ത മഴ; മേഘ വിസ്ഫോടനം, മിന്നൽപ്രളയം: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.*](https://www.idlnewslive.com/uploads/slider_images/idl_news_1657115142.jpg)
*ഹിമാചലിൽ കനത്ത മഴ; മേഘ വിസ്ഫോടനം, മിന്നൽപ്രളയം: ഗ്രാമങ്ങൾ ഒറ്റപ്പെട്ടു.*
ഷിംല: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പലയിടത്തും ഉരുള്‍പൊട്ടല്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കുളു ജില്ലയിലെ മലാന, മണികരൺ ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്. ഒരു സ്ത്രീ മരിച്ചതായും 6 പേരെ വെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്നു രാവിലെയായിരുന്നു കുളുവില്‍ മേഘ വിസ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ചലാല് മേഖലയിലാണ് ആറു പേർ ഒഴുകി പോയത്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മണികരൺ താഴ്.വരയില്‍ മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനം നടന്നു വരികയാണെന്നും മലാനയിലെ ജലവൈദ്യുത നിലയത്തിൽ കുടുങ്ങിയ 25ൽ അധികം ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചുവെന്നും അധികൃതർ അറിയിച്ചു. ഹിമാചല്‍ പ്രദേശിൽ കനത്ത മഴ തുടരുകയാണ്. ഷിംലയിൽ ദാലി മേഖലയിൽ ഇന്നലെയുണ്ടായ മണ്ണിടിച്ചിലിൽ ഒരു പെൺകുട്ടി മരിച്ചിരുന്നു. ചില വാഹനങ്ങളും മണ്ണിനടിയിൽ കുടുങ്ങിയിട്ടുണ്ട്.
![*രാജ്യത്ത് 17,092 പേർക്ക് കൊവിഡ്; ടിപിആര്‍ 4.1, മരണം 29.* *രാജ്യത്ത് 17,092 പേർക്ക് കൊവിഡ്; ടിപിആര്‍ 4.1, മരണം 29.*](https://www.idlnewslive.com/uploads/slider_images/idl_news_1656780453.jpg)
*രാജ്യത്ത് 17,092 പേർക്ക് കൊവിഡ്; ടിപിആര്‍ 4.1, മരണം 29.*
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 17,092 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.14 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,684 പേര് രോഗമുക്തി നേടി. 98.55 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക്. നിലവില്‍ ചികില്‍സയിൽ ഉള്ളവരുടെ എണ്ണം 1,09,568 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 5,25,168 ആയി ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍ നിന്നാണ്. 3,599 പേര്‍ക്കാണ് കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ ആകെ രോഗബാധിതരില്‍ 60 ശതമാനവും കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുംബൈയില്‍ ഇന്നലെ 978 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 7.8 ആണ്. കൊവിഡ് ബാധിച്ച് ഒൻപതു വയസ്സുള്ള കുട്ടിയും ഇന്നലെ മരിച്ചു. ഡല്‍ഹിയില്‍ ഇന്നലെ 813 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ടിപിആര്‍
![*കുതിച്ചുയര്‍ന്ന് കോവിഡ്; 4459 പുതിയ രോഗികൾ.* *കുതിച്ചുയര്‍ന്ന് കോവിഡ്; 4459 പുതിയ രോഗികൾ.*](https://www.idlnewslive.com/uploads/slider_images/idl_news_1656434344.jpg)
*കുതിച്ചുയര്‍ന്ന് കോവിഡ്; 4459 പുതിയ രോഗികൾ.*
തിരു.: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി. ഇന്ന് 4,459 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 15 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 1,161 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ മൂന്ന് മരണവും സ്ഥിരീകരിച്ചു. തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എറണാകുളത്ത് മൂന്ന് പേരും, തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര് വീതവും ആലപ്പുഴയില്‍ ഒരു കൊവിഡ് മരണം വീതവും സ്ഥിരീകരിച്ചു.
![*കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യംചെയ്യൽ അഞ്ചാം ദിവസവും പുരോഗമിക്കവെ ദില്ലിയില്‍ വൻ പ്രതിഷേധവുമായി കോൺഗ്രസ്.* *കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യംചെയ്യൽ അഞ്ചാം ദിവസവും പുരോഗമിക്കവെ ദില്ലിയില്‍ വൻ പ്രതിഷേധവുമായി കോൺഗ്രസ്.*](https://www.idlnewslive.com/uploads/slider_images/idl_news_1655812782.jpg)
*കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയുടെ ചോദ്യംചെയ്യൽ അഞ്ചാം ദിവസവും പുരോഗമിക്കവെ ദില്ലിയില്‍ വൻ പ്രതിഷേധവുമായി കോൺഗ്രസ്.*
ഇ.ഡി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. കോൺഗ്രസ് വനിതാ നേതാവ് അൽക്ക ലാംബയെ പൊലീസ് വലിച്ചിഴച്ചു. ബാരിക്കേഡ് മറിച്ചിട്ട് നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കെസി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷത്തിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപിക്ക് പരിക്കേറ്റു. രാജ്മോഹൻ ഉണ്ണിത്താന് കാലിനാണ് പരിക്കേറ്റത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ അടക്കം വലിച്ചിഴച്ചതായി ഉണ്ണിത്താൻ ആരോപിച്ചു. ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പൊലീസിന്റെ മർദ്ദനമേറ്റു. പൊലീസിന്റെ ബസിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചു.
![*രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 7240 പേർക്ക്* *രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 7240 പേർക്ക്*](https://www.idlnewslive.com/uploads/slider_images/idl_news_1654771644.jpg)
*രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 7240 പേർക്ക്*
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കുത്തനെ ഉയർന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7240 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആയി ഉയർന്നു. 2.13 % ആണ് ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 52,47,23 ആയി ഉയർന്നു. ഇതുവരെ 4,26,40,301 പേർ രോഗമുക്തി നേടി. 98.71 % ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് ഇന്നലെ 5,233 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1.62 % ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തിൽ സ്ഥിതി അതീവ ഗുരുതരമാണ്. സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന കൊവിഡ് കേസുകൾ രണ്ടായിരം കടന്നു. 2193 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
![*രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും.* *രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും.*](https://www.idlnewslive.com/uploads/slider_images/idl_news_1654766996.jpg)
*രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും.*
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. പാർലമെന്റിലെയും സംസ്ഥാന നിയമസഭകളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഇന്ത്യയുടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്.
![സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായി സംരക്ഷിക്കണമെന്ന് സുപ്രീം കോടതി. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായി സംരക്ഷിക്കണമെന്ന് സുപ്രീം കോടതി.](https://www.idlnewslive.com/uploads/slider_images/idl_news_1654323006.jpg)
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമായി സംരക്ഷിക്കണമെന്ന് സുപ്രീം കോടതി.
ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര് ഗവായ്, അനിരുദ്ധ ബോസ് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ സ്ഥിരമായ നിര്‍മ്മാണങ്ങള്‍ പാടില്ല. ദേശീയ വന്യമൃഗ സംരക്ഷണകേന്ദ്രം, ദേശീയ പാര്‍ക്കുകള്‍ എന്നിവയോട് ചേര്‍ന്ന പരിസ്ഥിതി ലോല മേഖല (ഇഎസ്സെഡ്) യില്‍ ഖനനം അനുവദിക്കാനോ അനുമതി നല്‍കാനോ പാടില്ല. നിലവിലെ ഇഎസ്സെഡ് ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പരിധിക്ക് അപ്പുറം വേണമെന്ന് നിബന്ധനകള്‍ നിഷ്കര്‍ഷിക്കുന്നെങ്കില്‍ അതിന് ആനുപാതികമായി സംരക്ഷിത അതിര്‍ത്തികളുടെ ദൈര്‍ഘ്യം വ്യാപിപ്പിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ടി എന്‍ ഗോവിന്ദന് തിരുമുല്പാട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്. നിലവില്‍ ഇഎസ്സെഡില് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വര്‍വേറ്ററുടെ അനുമതി ലഭിച്ച ശേഷം മാത്രമേ വീണ്ടും തുടരാവൂ എന്നും സുപ്രീം കോടതിയുടെ അവധിക്കാല ബഞ്ച് വ്യക്തമാക്കി. നിലവില്‍ ഇഎസ്സെഡ് സോണിലെ നിര്‍മ്മിതികള്‍ സംബന്ധിച്ച പട്ടിക ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ തയ്യാറാക്കി മൂന്നു മാസത്തിനുള്ളില്‍ കോടതിക്ക് സമര്‍പ്പിക
![*സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നു.* *സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നു.*](https://www.idlnewslive.com/uploads/slider_images/idl_news_1654049851.jpg)
*സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നു.*
ചൊവ്വാഴ്ച 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2338 പേര്‍ക്കാണ്. പകുതിയോളം രോഗബാധിതര്‍ കേരളത്തിലാണ്. ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍ എറണാകുളം ജില്ലയിലാണ്. 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവര്‍ സംസ്ഥാനത്ത് 644 ആണ്. 24 മണിക്കൂറിനിടെ അഞ്ച് മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടിപിആര്‍ 7.07 അണ്. രാജ്യത്ത് രോഗമുക്തി നേടിയവര്‍ 24 മണിക്കൂറിനിടെ 2134 ആണ്. 98.74 ആണ് രോഗമുക്തി നിരക്ക്. സംസ്ഥാനത്ത് ഇതുവരെ 5.50 കോടി ഡോസ് വാക്സിന് നല്‍കിയിട്ടുണ്ട്. ആകെ 81.02 പേര് വാക്സിന് സ്വീകരിച്ചവരാണ്.
![*കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി.എം.കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.* *കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി.എം.കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.*](https://www.idlnewslive.com/uploads/slider_images/idl_news_1653828175.jpg)
*കൊവിഡിൽ മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് വേണ്ടിയുള്ള പി.എം.കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിതരണം ചെയ്യും.*
കേരളത്തിൽ നിന്നുള്ള 112 കുട്ടികൾക്ക് സഹായം ലഭിക്കും. ഈ കുട്ടികൾക്ക് പാഠപുസ്തകങ്ങളും യൂണിഫോമും സൗജന്യമായി നൽകും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് സ്കൂൾ ഫീസ് മടക്കി നൽകും. പദ്ധതിയുടെ ഭാഗമായി ബന്ധുക്കളോടൊപ്പം കഴിയുന്ന കുട്ടികൾക്ക് പ്രതിമാസം 4000 രൂപയും നൽകും. ഇങ്ങനെ 23 വയസ് എത്തുമ്പോൾ ആകെ 10 ലക്ഷം രൂപ ലഭിക്കും. നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിൽ എട്ട് വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പദ്ധതി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം മെയ് 29ന് പ്രധാനമന്ത്രി നേരിട്ടാണ് പിഎം കെയർ പദ്ധതി പ്രഖ്യാപിച്ചത്. കൊവിഡ്-19 മൂലം മാതാപിതാക്കളെയോ ദത്തെടുത്ത മാതാപിതാക്കളെയോ ജീവിച്ചിരിക്കുന്ന മാതാപിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഈ പദ്ധതി പ്രയോജനം ചെയ്യുക. കുട്ടികളുടെ സമഗ്രമായ പരിചരണം, പിന്തുണ, സംരക്ഷണം എന്നിവ ഉറപ്പാക്കുകയും ആരോഗ്യ ഇൻഷുറൻസിലൂടെ അവരുടെ ക്ഷേമം പ്രാപ്തമാക്കുകയും വിദ്യാഭ്യാസത്തിലൂടെ അവരെ സഹായിക്കുകയും 23 വയസ്സ് വരെ സാമ്പത്തിക പിന്തുണയോടെ സ്വയം പര്യാപ്തമായ നിലനിൽപ്പിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആറുവയസിന് താഴെയുള്ള കുട്ടികള്‍
![*പണ്ഡിറ്റ് ശിവകുമാർ* *ശർമ്മ അന്തരിച്ചു* *പണ്ഡിറ്റ് ശിവകുമാർ* *ശർമ്മ അന്തരിച്ചു*](https://www.idlnewslive.com/uploads/slider_images/idl_news_1652173782.jpg)
*പണ്ഡിറ്റ് ശിവകുമാർ* *ശർമ്മ അന്തരിച്ചു*
പ്രശസ്ത സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ ( 84 ) അന്തരിച്ചു.വിട വാങ്ങിയത് സന്തൂറി നെ ആഗോള പ്രശസ്തിയി ലെത്തിച്ച സംഗീതകാരൻ . 1991-ൽ പത്മശ്രീ, 2001-ൽ പത്മഭൂഷൺ ബഹുമതിക ൾ നൽകി രാജ്യം ആദരിച്ചു.സിൽസില, ചാന്ദ്നി ഉൾപ്പെടെ ഒട്ടേറെ സിനിമ കൾക്ക് സംഗീതം നൽകി.മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കരോഗബാധയെത്തുടർന്ന് ആറുമാസത്തോളമായി ചികിത്സയിലായിരുന്നു. ...
![*രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി.* *രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി.*](https://www.idlnewslive.com/uploads/slider_images/idl_news_1650859036.jpg)
*രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി.*
കഴിഞ്ഞ ഒരാഴ്ച 15,000ത്തിൽ അധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പത്ത് കോടി കൊവിഷീൽഡ് ഡോസുകൾ ഉടൻ ഉപയോഗിക്കണമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, കൊവിഡ് കണക്കിൽ വർധന ഉണ്ടായതോടെ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
![*കെ.ശങ്കരനാരായണൻ അന്തരിച്ചു.* *കെ.ശങ്കരനാരായണൻ അന്തരിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1650820406.jpg)
*കെ.ശങ്കരനാരായണൻ അന്തരിച്ചു.*
തിരുവനന്തപുരം:മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ശങ്കരനാരായണൻ(90) അന്തരിച്ചു. *കെ.ശങ്കരനാരായൺ: വിദ്യാർത്ഥി രാഷ്ട്രീയ കാലം തൊട്ടേ തന്റെതായ രാഷ്ട്രീയ നിലപാടുകൾ പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത രാഷ്ട്രീയക്കാരൻ.* രാഷ്ട്രീയ പഠന വിദ്യാർഥികൾക്ക് എന്ന്നും വലിയ പുസ്തകമായിരുന്നു കെ ശങ്കരനാരായണൻ. മഹാരാഷ്ട്ര, നാഗാലാന്റ്, ജാർഗണ്ഡ്, അസം, അരുണാചൽ പ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറായി കേരളത്തിന് പുറത്തും ജനങ്ങളെ സേവിച്ചു. 1986 മുതൽ 2001 വരെ 16 വർഷക്കാലം യുഡിഎഫ് കൺവീനറായിരുന്നു. 1977-78 കാലത്ത് കൃഷി സാമൂഹിക ക്ഷേമവകുപ്പ് മന്ത്രിയായും ചുമതല വഹിച്ചിച്ചു. 2001 മുതൽ 2004 വരെ ധനകാര്യ എക്സൈസ് വകുപ്പുകളുടെ മന്ത്രിയായിരുന്നു.തമിഴ്നാട് മുൻമുഖ്യമന്ത്രി കെ കാമരാജിന്റെ ഏറ്റവും അടുത്ത അനുയായിരുന്നു. 8 തവണനിയമസഭയിലേക്ക് മത്സരിച്ച അദ്ദേഹം 4 വട്ടവും ജയിച്ചു. തൃത്താല, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികൻ ആയിരുന്നു. തന്റെ തട്ടകമായ പാലക്കാട് പാർട്ടിയെ വളർത്താൻ വിയർപ്പൊഴുക്കി ഒരു നേതാവിനെ കൂടിയാണ് പാലക്കാടിന് നഷ്ടമാകുന്നത്. പാലക്കാട് ഡി.സി.സി
![*ബ്ലാക്ക്പൂൾ മൃഗശാലയിലുണ്ടായിരുന്ന 105 വയസ് ഉണ്ടായിരുന്ന ഭീമൻ ആമ ചത്തു.*105 വയസായിരുന്നു ആമയ്ക്ക്.i *ബ്ലാക്ക്പൂൾ മൃഗശാലയിലുണ്ടായിരുന്ന 105 വയസ് ഉണ്ടായിരുന്ന ഭീമൻ ആമ ചത്തു.*105 വയസായിരുന്നു ആമയ്ക്ക്.i](https://www.idlnewslive.com/uploads/slider_images/idl_news_1650031004.jpg)
*ബ്ലാക്ക്പൂൾ മൃഗശാലയിലുണ്ടായിരുന്ന 105 വയസ് ഉണ്ടായിരുന്ന ഭീമൻ ആമ ചത്തു.*105 വയസായിരുന്നു ആമയ്ക്ക്.i
ഡാർവിൻ ആൽഡബ്ര എന്ന ഭീമൻ ആമ ലോകത്തോട് വിട പറഞ്ഞതിൽ അങ്ങേയറ്റം ദുഃഖിതരാണെന്നും മൃഗശാല ഉദ്യോഗസ്ഥർ പറഞ്ഞു. ബ്ലാക്ക്പൂൾ മൃഗശാല തുറന്ന അന്ന് മുതൽ ഡാർവിൻ ഇവിടെ ഉണ്ടായിരുന്നു. ആരോഗ്യനില വഷളാകുന്നതിന് മുമ്പ് കാലിന് അസുഖം ബാധിച്ച് വിദഗ്ധ ചികിത്സയിലായിരുന്നുവെന്ന് ഡാർവിൻ എന്നും മൃഗശാല അധികൃതർ പറഞ്ഞു. വിവിധ മൃഗ ഡോക്ടർമാർ ഡാർവിനെ പരിശോധിച്ചു. കാഴ്ചക്കാർക്ക് ഡാർവിൻ എപ്പോഴും അതിശയമായിരുന്നു. സീഷെൽസിലെ അൽഡാബ്ര അറ്റോളിൽ നിന്ന് ഉത്ഭവിക്കുന്ന ഈ ഇനം ആമകൾ ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന മൃഗങ്ങളിൽ ഒന്നാണ്. 1972ൽ മൃഗശാല തുറന്ന അന്ന് മുതൽ ഡാർവി വളരെ ജനപ്രിയനായിരുന്നുവെന്നും അധികൃതർ പറഞ്ഞു.
![*പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽനിന്ന് ഇമ്രാൻ ഖാൻ പുറത്ത്.* *പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽനിന്ന് ഇമ്രാൻ ഖാൻ പുറത്ത്.*](https://www.idlnewslive.com/uploads/slider_images/idl_news_1649555073.jpg)
*പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിൽനിന്ന് ഇമ്രാൻ ഖാൻ പുറത്ത്.*
പാക് ദേശീയ അസംബ്ലിയിൽനടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാൻ ഖാന് അധികാരം നഷ്ടമായത്. വോട്ടെടുപ്പിൽ 174 വോട്ടുകൾക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനൽ അസംബ്ലിയിൽ 172 വോട്ടാണു വേണ്ടിയിരുന്നത്. ദേശീയ അസംബ്ലിയിൽനടന്ന വിശ്വാസ വോട്ടെടുപ്പിൽനിന്ന് ഇമ്രാൻ ഖാനും ഭരണകക്ഷി അംഗങ്ങളും വിട്ടുനിന്നിരുന്നു. ഇതോടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ. ഏപ്രില്‍ 11-ന് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കും. ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയാകുമെന്നാണ് സൂചന.
![*തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍-ഡീസല്‍ വില* *തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍-ഡീസല്‍ വില*](https://www.idlnewslive.com/uploads/slider_images/idl_news_1649395526.jpg)
*തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍-ഡീസല്‍ വില*
ഏപ്രില്‍ 8 വെള്ളിയാഴ്ച തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റമില്ല. ബുധനാഴ്ചയാണ് പെട്രോള്‍, ഡീസല്‍ വില അവസാനമായി ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചത്. 16 ദിവസത്തിനുള്ളില്‍ ലിറ്ററിന് 10 രൂപയായി. സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105.41 രൂപയും ഡീസല്‍ നിരക്ക് 96.67 രൂപയുമാണ്. ഗുരുഗ്രാമില്‍ ഒരു ലിറ്റര്‍ പെട്രോളിന് 105.86 രൂപയും, ഒരു ലിറ്റര്‍ ഡീസലിന് 97.10 രൂപയുമാണ്. രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങള്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിരക്ക് വ്യത്യാസമുണ്ട്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് യഥാക്രമം 120.51 രൂപയും ഡീസലിന് 104.77 രൂപയുമാണ് വില. ചെന്നൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 110.85 രൂപയും 100.94 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് 115.12 രൂപയും ഡീസലിന് 99.83 രൂപയുമാണ്. ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 111.09 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 94.79 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവ
![*ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.* *ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.*](https://www.idlnewslive.com/uploads/slider_images/idl_news_1649394683.jpg)
*ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.*
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. ഇന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കഴിഞ്ഞ ദിവസങ്ങളുടേതിന് സമാനമായി ഉച്ചയോടെ മഴ ശക്തി പ്രാപിക്കും. പുലർച്ചെ വരെ മഴ തുടരാൻ സാധ്യത ഉണ്ട്. ബംഗാൾ ഉൾക്കടലിൽ കോമോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. ആൻഡമാൻനും ശ്രീലങ്കയ്ക്കും മുകളിലുള്ള ചക്രവാതച്ചുഴികളും മഴയ്ക്ക് കാരണമാകും. ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
![*ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രസിഡന്റ് ഗോതബയ രാജപക്സെ അറിയിച്ചു.* *ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രസിഡന്റ് ഗോതബയ രാജപക്സെ അറിയിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1649221161.jpg)
*ശ്രീലങ്കയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രസിഡന്റ് ഗോതബയ രാജപക്സെ അറിയിച്ചു.*
ചൊവ്വാഴ്ച രാത്രി പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ രാജ്യത്തെ പ്രതിഷേധങ്ങളെ തടയാന്‍ സുരക്ഷാസേനക്ക് വിപുലമായ അധികാരങ്ങള്‍ നല്കുന്ന അടിയന്തരഭരണ ഓര്‍ഡിനന്‍സ് പിന്‍വലിച്ചതായി പ്രസിഡന്റ് പറഞ്ഞു. ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധിയെചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ എപ്രില്‍ ഒന്നിനാണ് പ്രസിഡന്റ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലെ ജനങ്ങള്‍ നേരിടുന്ന സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ക്കെതിരെ പ്രതിപക്ഷകക്ഷികള്‍ ഏപ്രില്‍ മൂന്നിന് വലിയ പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. സര്‍ക്കാറിനെതിരെയുള്ള ഈ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് പ്രസിഡന്റ് രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വകവെക്കാതെ പ്രതിപക്ഷം പ്രതിഷേധം തുടരുകയും രാജ്യത്തെ സാമ്ബത്തിക നില തകര്‍ക്കാന്‍ കാരണക്കാരായ സര്‍ക്കാറിനോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രതിക്ഷേധത്തില്‍ പ്രസിഡന്റിന്റെ വസതിക്ക് സമീപം സ്ഥാപിച്ചിരുന്ന സ്റ്റീല്‍ ബാരിക്കേഡ് തകര്‍ത്തതിന് നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും കൊളംബോ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. രാജ്യത്ത്
![*നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലീഡ് നില* *നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലീഡ് നില*](https://www.idlnewslive.com/uploads/slider_images/idl_news_1646896759.jpg)
*നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ലീഡ് നില*
*ഉത്തർപ്രദേശ്* ബിജെപി- 268 എസ്.പി - 120 കോൺഗ്രസ് - 4 ബിഎസ്പി - 3 മറ്റുള്ളവർ - 2 *ഉത്തരാഖണ്ഡ്* ബിജെപി- 43 കോൺഗ്രസ് - 20 മറ്റുള്ളവർ - 6 *പഞ്ചാബ്* ആം ആദ്മി - 86 കോൺഗ്രസ് - 15 എസ്എഡി- 9 ബിജെപി- 6 മറ്റുള്ളവർ - 1 *മണിപ്പൂർ* ബിജെപി-20 കോൺഗ്രസ് - 7 എൻപിപി - 5 എൻപി എഫ് - 3 മറ്റുള്ളവർ -7 *ഗോവ* ബിജെപി- 19 കോൺഗ്രസ് - 16 ടിഎംസി - 2 ആം ആദ്മി - 1 മറ്റുള്ളവർ - 3
![*യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ* *യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ*](https://www.idlnewslive.com/uploads/slider_images/idl_news_1646636635.jpg)
*യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ*
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ആഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനം. കീവ്, കാര്‍കീവ്, സുമി,മരിയുപോള്‍ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സമയം 12 .30 ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. റഷ്യന്‍ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷിത ഇടനാഴികൾ തുറക്കുമെന്നും ഇത് സാധാരണക്കാരെ രക്ഷിക്കാനുള്ള മൂന്നാം ശ്രമമെന്നും റഷ്യ അറിയിച്ചു അതേസമയം യുക്രൈനിലെ ലുഹാന്‍സ്കിലെ എണ്ണ സംഭരണശാലയ്ക്ക് നേരെ ഇന്ന് റഷ്യ മിസൈല്‍ ആക്രമണം നടത്തി. ഇവിടുത്തെ തീ ഇതുവരെ അണയ്ക്കാനായിട്ടില്ല.
![*രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്നു. *രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്നു.](https://www.idlnewslive.com/uploads/slider_images/idl_news_1646222576.jpg)
*രാജ്യാന്തര വിപണിയില്‍ എണ്ണവില കുതിക്കുന്നു.
ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് ബാരലിന് 110 ഡോളറിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്. ഡബ്യു.ടി.ഐ ക്രൂഡിന്റെ വില 108 ഡോളര്‍ പിന്നിട്ടു. റഷ്യയുടെ യുക്രെയ്ന് അധിനിവേശമാണ് എണ്ണവില കുതിച്ചുയരാനുള്ള പ്രധാന കാരണം. യുദ്ധം കനക്കുന്നതോടെ എണ്ണവിതരണത്തില്‍ തടസങ്ങള്‍ ഉണ്ടാവുമെന്നും ആശങ്കയുണ്ട്. ഇത് വില വീണ്ടും ഉയരുന്നതിന് ഇടയാക്കും. യുറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും റഷ്യക്കെതിരെ സാമ്ബത്തിക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയുടെ എണ്ണയും പ്രകൃതിവാതകവും വിപണിയിലേക്ക് എത്രത്തോളം എത്തുമെന്നതിലും അനിശ്ചിതത്വമുണ്ട്. ഇതും എണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ 100 ദിവസമായി ഇന്ത്യയിലെ പെട്രോള്‍-ഡീസല്‍ വിലയില്‍ കമ്ബനികള്‍ മാറ്റം വരുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിയുന്നതോടെ കമ്ബനികള്‍ വില ഉയര്‍ത്തുമെന്ന് ഉറപ്പാണ്. ഇത് ഇന്ത്യയുടെ സമ്ബദ്വ്യവസ്ഥക്കും വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. ഇന്ധനവില ഉയരുന്നത് പണപ്പെരുപ്പത്തിന്റെ തോതും ഉയര്‍ത്തും.
![*ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു* *ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു*](https://www.idlnewslive.com/uploads/slider_images/idl_news_1646129789.jpg)
*ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിൽ വെടിയേറ്റു മരിച്ചു*
ഒരു ഇന്ത്യൻ വിദ്യാർത്ഥി യുക്രൈനിലെ വെടിയേറ്റു മരിച്ചു. കർണാടക സ്വദേശി നവീൻ ശേഖരപ്പ എന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. കൊലപാതകവാർത്ത ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഖർഖീവിൽ നിന്നും പോളണ്ട് അതിർത്തിക്ക് അടുത്തുള്ള ലിവീവിലേക്കുള്ള ട്രെയിനിൽ കേറാനായി ഷെൽട്ടറിൽ നിന്നും പുറത്ത് ഇറങ്ങിയപ്പോൾ ആണ് നവീന്‍ നേരെ ഷെൽ ആക്രമണം ഉണ്ടായത് എന്നാണ് വിവരം. റഷ്യൻ ആക്രമണത്തിൽ ഒരു ഇസ്രയേലി പൗരനും ഇന്നലെ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ ഖാർകിവിൽ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് അഗാധമായ ദുഃഖത്തോടെ ഞങ്ങൾ സ്ഥിരീകരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി മന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു – ഇന്ത്യൻ വിദേശകാര്യവക്താവ് ട്വിറ്ററിൽ കുറിച്ചു.
![*ചർച്ചക്ക് തയ്യാർ : റഷ്യ* *ചർച്ചക്ക് തയ്യാർ : റഷ്യ*](https://www.idlnewslive.com/uploads/slider_images/idl_news_1645871474.jpg)
*ചർച്ചക്ക് തയ്യാർ : റഷ്യ*
മോസ്കോ :യുക്രൈന് തലസ്ഥാനമായ കീവില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതിനു പിന്നാലെ യുക്രൈനെ ചര്‍ച്ചയ്ക്കു വിളിച്ചു റഷ്യൻ പ്രസിഡണ്ട് പുടിന്. ബലാറസിന്റെ തലസ്ഥാനമായ മിന്‍സ്കിലേക്കാണ് യുക്രൈനെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ചര്‍ച്ചയ്ക്കു വിളിച്ചത്. പ്രതിനിധികളെ ചര്‍ച്ചയ്ക്കായി മിന്‍സ്കിലേക്ക് അയക്കാമെന്ന് പുടിന്റെ വക്താവ് ദിമ്ത്രി പെസ്കോവ് അറിയിച്ചു. ചര്‍ച്ചയ്ക്കായി വിദേശകാര്യമന്ത്രാലയത്തിന്റെയും പ്രസിഡന്റിന്റെയും പ്രതിനിധികളെ അയക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
![*യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു.* *യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു.*](https://www.idlnewslive.com/uploads/slider_images/idl_news_1645805747.jpg)
*യുക്രൈൻ തലസ്ഥാനമായ കീവിൽ കടുത്ത പോരാട്ടം തുടരുന്നു.*
യുക്രൈൻ്റെ മറ്റു മേഖലകളിൽ അതിവേഗം മുന്നേറിയ റഷ്യൻ സൈന്യം തലസ്ഥാനമായ ക്രീവ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ്. ക്രീവ് വിമാനത്താവളം ഇതിനോടകം റഷ്യൻ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പലയിടത്തും ശക്തമായ രീതിയിൽ പൊരുതാൻ യുക്രൈൻ സൈന്യം ശ്രമിച്ചിട്ടുണ്ട്. പല പ്രദേശങ്ങളിലും ഇരുസൈന്യത്തിനും കനത്ത നാശം നേരിടേണ്ടി വന്നു. ഡോണട്സ്ക് മേഖലയിൽ എണ്ണ സംഭരണ കേന്ദ്രത്തിന് തീ സംഘർഷത്തിനിടെ തീപിടിച്ചു. മരിയുപോളിലും ഇരുവിഭാഗം സൈന്യവും ഏറ്റുമുട്ടി. റൊസ്താവോ മേഖലയിൽ എയർബേസിന് നേരെ റഷ്യ ആക്രമണം നടത്തി. യുക്രൈൻ സൈന്യത്തിൻ്റെ പ്രതിരോധത്തെ മറികടന്ന് റഷ്യൻ സേന കാർകീവ് മേഖലയിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ഇവിടെ രൂക്ഷമായവെടിവെയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാർകീവ് മേഖലയിൽ റഷ്യൻ വാഹനങ്ങൾ തകർക്കപ്പെട്ട നിലയിൽ കാണപ്പെട്ടതായി വാർത്തകളുണ്ട്. ഇന്നലെ കനത്ത പോരാട്ടം നടന്ന ചെർണോബിൽ നിലവിൽ റഷ്യൻ നിയന്ത്രണത്തിലാണ്. ഇവിടെ ആണവവികിരണത്തിൽ വർധനവുണ്ടായതായി യുക്രൈൻ ആണവ എജൻസി റിപ്പോർട്ട് ചെയ്തെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്നാണ് വിവരം. ചെർകാസിയിൽ ഒരു റഷ്യൻവിമാനം യുക്രൈൻ വെടിവെച്ചിട്ടു. അവിടെ പൈലറ്റിനായി തെരച്ചിൽ തുട
![*കൊവിഡ് 19 വൈറസായ ഒമിക്രോണിന്റെ ഉപവകഭേദം ബിഎ. 2 ആണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം കേസുകള്‍ സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ട്.* *കൊവിഡ് 19 വൈറസായ ഒമിക്രോണിന്റെ ഉപവകഭേദം ബിഎ. 2 ആണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം കേസുകള്‍ സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ട്.*](https://www.idlnewslive.com/uploads/slider_images/idl_news_1645687984.jpg)
*കൊവിഡ് 19 വൈറസായ ഒമിക്രോണിന്റെ ഉപവകഭേദം ബിഎ. 2 ആണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം കേസുകള്‍ സൃഷ്ടിക്കുന്നതെന്ന് റിപ്പോര്‍ട്ട്.*
ഇന്ത്യന്‍ സൈന്റിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ ദേശീയമാധ്യമങ്ങളെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ നാലാഴ്ചയായി രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ള ആകെ കൊവിഡ് കേസുകളില്‍ 80 ശതമാനത്തിലധികവും ഒമിക്രോണ്‍ ബിഎ.2 ആണെന്നാണ് റിപ്പോര്‍ട്ട്. പുനെയില്‍ കഴിഞ്ഞ ഒരാഴ്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ കാര്യം ഉദാഹരണമായെടുത്താല്‍, 85 ശതമാനത്തിലധികവും ഒമിക്രോണ്‍ ബിഎ.2 ആയിരുന്നു. അതേസമയം നിലവില്‍ പുനെയില്‍ കേസുകള്‍ കുറഞ്ഞുവരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാക്സിനേഷനും ഒമിക്രോണ്‍ ബിഎ.1 നല്കുന്ന പ്രതിരോധശക്തിയും ഒമിക്രോണ്‍ ബിഎ.2വിനെ ചെറുത്തുനില്ക്കാന് സഹായകമായിട്ടുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ബിഎ.1നെ അപേക്ഷിച്ച് രോഗവ്യാപനശേഷി ബിഎ.2 വിന് കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. അതിവേഗം രോഗവ്യാപനം നടത്തുമെന്നതായിരുന്നു ഒമിക്രോണ്‍ ബിഎ.1ന്റെ തന്നെ സവിശേഷത. ഇതിനെക്കാള്‍ രോഗവ്യാപനശേഷിയെന്നത് അല്പം ആശങ്കയുണ്ടാക്കുന്ന വിവരമാണ്. ആശങ്കയ്ക്ക് ഇട വരുത്തിയേക്കാവുന്ന വകഭേദങ്ങളുടെ പട്ടികയിലാണ് ഒമിക്രോണ്‍ ബിഎ.2വിനെ ലോകാരോഗ്യ സംഘടനയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രോഗവ്യ
![*എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു.* *എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1645373960.jpg)
*എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു.*
ബക്കിങ്ഹാം കൊട്ടാരമാണ് രാജ്ഞിക്ക് കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്. 95 വയസുള്ള രാജ്ഞിക്ക് ചെറിയ തോതിലുള്ള ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്ന് കൊട്ടാരം ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ അവര്‍ വിന്‍ഡ്സര്‍ കാസ്റ്റിലിലെ വസതിയില്‍ വിശ്രമത്തിലാണ്. നേരത്തെ രാജ്ഞിയുടെ മകന് ചാള്‍സ് രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി പത്തിനാണ് ചാള്‍സിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് ചാള്‍സ് രാജകുമാരന് രാജ്ഞിയെ സന്ദര്‍ശിച്ചിരുന്നു
![*രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.* *രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.*](https://www.idlnewslive.com/uploads/slider_images/idl_news_1645341823.jpg)
*രാജ്യത്തെ കോവിഡ് കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.*
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,968 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1.68 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്കെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 673 മരണമാണ് കോവിഡ് മൂലം പുതിയതായി രാജ്യത്ത് സംഭവിച്ചത്. ഇതോടെ മഹാമാരിയില്‍ ജീവന് നഷ്ടമായവര്‍ 5,11,903 ആയി. നിലവിൽ 2,24,187 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,847 പേർ രോഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4.20 കോടി കടന്നു
![*പിഎസ്എല്‍വി- സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു.* *പിഎസ്എല്‍വി- സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1644812614.jpg)
*പിഎസ്എല്‍വി- സി 52 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു.*
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയാണ് പിഎസ്എല്‍വി-സി52 റോക്കറ്റിന്റെ പ്രധാന ദൗത്യം. തിങ്കളാഴ്ച രാവിലെ 5.59നായിരുന്നു വിക്ഷേപണം. പേടകത്തിലെ ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുടെ ആകെ ഭാരം 1710 കിലോഗ്രാമാണ്. ഏതു കാലാവസ്ഥയിലും മികവുള്ള ചിത്രങ്ങൾ പകർത്താൻ കഴിയുന്ന റഡാർ നിയന്ത്രിത ഇമേജിംഗ് സംവിധാനമാണ് ഉപഗ്രഹത്തിലുള്ളത്. കൃഷി, വനം- മണ്ണ്- ജല സംരക്ഷണം എന്നിവയ്ക്കു സഹായകമായ വിവരങ്ങൾ ശേഖരിക്കുകയാണു ദൗത്യത്തിന്റെ ലക്ഷ്യം. സൂര്യതാപത്തെക്കുറിച്ചുള്ള പഠനത്തിനു സഹായകരമായ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി(ഇൻസ്പയർ സാറ്റ്-1)യുടെ സ്റ്റുഡന്റ് സാറ്റ്ലൈറ്റ്, ഇന്ത്യ-ഭൂട്ടാൻ സംയുക്ത സംരംഭമായ ഐഎൻഎസ്-2ടിഡി ഉൾപ്പെടെ രണ്ട് ഉപഗ്രഹങ്ങളാണു പേടകത്തിലുള്ളത്. ഈ വർഷത്തെ ഐഎസ്ആർഒയുടെ ആദ്യ ദൗത്യമാണ് ഇത്
![ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗസസ് വിഷയം ഉയർത്തി പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗസസ് വിഷയം ഉയർത്തി പ്രതിപക്ഷ പ്രതിഷേധം.](https://www.idlnewslive.com/uploads/slider_images/idl_news_1643616057.jpg)
ബജറ്റ് സമ്മേളനത്തിന് തുടക്കം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പെഗസസ് വിഷയം ഉയർത്തി പ്രതിപക്ഷ പ്രതിഷേധം.
പാർലമന്റെിൻെറ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സെൻട്രൽ ഹാളിൽ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടാണ് തുടക്കമായത്. അംബേദ്കറുടെ തുല്യതക്കുള്ള നയമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. അടുത്ത 25 വർഷത്തെ വികസനത്തിനുള്ള കാഴ്ചപ്പാട് മുന്നോട്ട് വച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത് രാഷ്ട്രപതി പറഞ്ഞു. കോവിഡിനെതിരെ പൊരുതിയ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതായും രാഷ്ട്രപതി പറഞ്ഞു. 150 കോടി ഡോസ് വാക്സിൻ രാജ്യത്ത് നൽകി. ഇന്ത്യയിൽ തയാറാക്കിയ വാക്സിനുകള ലോകത്താകമാനം കോവിഡിനെ നേരിടാൻ സഹായിക്കും നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി പറഞ്ഞു. ഇതിനിടെയാണ് പെഗസസ് വിഷയം ഉയർത്തി കോൺഗ്രസ് നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തി. നീറ്റ് വിഷയം ഉന്നയിച്ച് ഡി.എം.കെ എം.പിമാരും നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിഷേധിച്ചു.
![മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു. മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു.](https://www.idlnewslive.com/uploads/slider_images/idl_news_1643603031.jpg)
മൂന്നാം തരംഗത്തിൽ ആദ്യമായി പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു.
മരണസംഖ്യ ഉയർന്നു. മരണസംഖ്യ 41 ശതമാനമാണ് ഉയർന്നത്. പ്രതിവാര കൊവിഡ് കേസുകളുടെ എണ്ണം 19 ശതമാനത്തോളം കുറഞ്ഞു. ജനുവരി 24 മുതൽ 30 വരെയുള്ള ഏഴ് ദിവസങ്ങളിൽ 17.5 ലക്ഷം പേരാണ് കൊവിഡ് ബാധിതരായത്. രാജ്യത്ത് കൊവിഡ് വ്യാപനം മൂന്നാം തരംഗത്തിൽ അതിന്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്നാണ് കരുതുന്നത്. എന്നാൽ കേരളമടക്കം പല സംസ്ഥാനങ്ങളിലും കേസുകൾ ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ ആഴ്ച പരിശോധനകളുടെ എണ്ണത്തിൽ 10 ശതമാനത്തോളം കുറവുണ്ടായിരുന്നു. അതേസമയം ഇന്നലെ വരെയുള്ള ആഴ്ചയിൽ ടിപിആർ 15.68 ശതമാനം ഇടിഞ്ഞു. തൊട്ടുമുൻപത്തെ ആഴ്ചയിൽ 17.28 ശതമാനം ടിപിആർ ഇടിഞ്ഞിരുന്നു. ജനുവരി 17 മുതൽ 23 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ 21.7 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നാം തരംഗത്തിന്റെ ഘട്ടത്തിലെ ഏറ്റവും ഉയർന്ന കണക്കായിരുന്നു ഇത്. വരും ദിവസങ്ങളിലും രാജ്യത്തെ കൊവിഡ് കേസുകൾ കുറഞ്ഞാൽ അത് വളരെയേറെ ആശ്വാസകരമാകും. ജനുവരി 24 നും 30നുമിടയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3770 ആണ്. ജനുവരി 17 നും 23 നുമിടയിൽ മരിച്ചവരുടെ എണ്ണം 2680 ആണ്.
![*കോവിഡ് ഇന്ത്യയിലെത്തിയിട്ട് ഇന്ന് രണ്ടുവർഷം ; ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍* *കോവിഡ് ഇന്ത്യയിലെത്തിയിട്ട് ഇന്ന് രണ്ടുവർഷം ; ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍*](https://www.idlnewslive.com/uploads/slider_images/idl_news_1643532642.jpg)
*കോവിഡ് ഇന്ത്യയിലെത്തിയിട്ട് ഇന്ന് രണ്ടുവർഷം ; ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത് തൃശ്ശൂരില്‍*
ലോകത്തെ വൈറസ് ബാധയുടെ ഭീതിയിൽ നിർത്തിയ കോവിഡ് രോഗം ഇന്ത്യയിലെത്തിയിട്ട് രണ്ടുവർഷം. രാജ്യത്തെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിലായിരുന്നു. 2020 ജനുവരി 30-ന് സ്വരാജ് റൗണ്ടിലുള്ള ജനറൽ ആശുപത്രിയിലായിരുന്നു വൈറസ് ബാധിത ചികിത്സയിലുണ്ടായിരുന്നത്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയായിരുന്നു അത്. അന്ന് അഡ്മിറ്റായിരുന്നവരെല്ലാം രോഗഭയത്താൽ ആശുപത്രിവിട്ടിരുന്നു. ഇതുവരെ കോവിഡ് കേരളത്തിൽ മാത്രം 53,191 പേരുടെ ജീവനെടുത്തു. രോഗികൾ 58.25 ലക്ഷം കടന്നു.
![മുംബൈയിലെ നാവികസേനയുടെ കപ്പൽ നിർമാണ കേന്ദ്രത്തിൽ സ്ഫോടനം.3 സൈനികർക്ക് വീരമൃത്യു. മുംബൈയിലെ നാവികസേനയുടെ കപ്പൽ നിർമാണ കേന്ദ്രത്തിൽ സ്ഫോടനം.3 സൈനികർക്ക് വീരമൃത്യു.](https://www.idlnewslive.com/uploads/slider_images/idl_news_1642527795.jpg)
മുംബൈയിലെ നാവികസേനയുടെ കപ്പൽ നിർമാണ കേന്ദ്രത്തിൽ സ്ഫോടനം.3 സൈനികർക്ക് വീരമൃത്യു.
11പേർക്കാണ് പരുക്ക്പറ്റി മറ്റൊരു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല.സേനാംഗങ്ങളുടെ സമയോചിതമായ പ്രവർത്തനം മൂലം വൻ സ്ഫോടനം ഒഴിവായി കിഴക്കൻ നേവൽ കമാൻഡ് കീഴിലുള്ള ഐഎൻഎസ് റൺവീർ യുദ്ധ കപ്പലിലാണ് സ്ഫോടനമുണ്ടായത്.ഇക്കാര്യം വിശദീകരിച്ച് പ്രതിരോധമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.2021 നവംബർ മുതൽ റോസ് ഹോസ്റ്റ് ക്രോസ് ഓപ്പറേഷനിൽ ആയിരുന്നു.
![*കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.* *കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.*](https://www.idlnewslive.com/uploads/slider_images/idl_news_1641905089.jpg)
*കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.*
എതിർ വാദങ്ങളുമായി സർക്കാരിന് സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് നിര്‍ദ്ദേശിച്ചു. കുപ്പി വെള്ളത്തിന്റെ വില 13 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഡിസംബര്‍ 15 നാണ് സിംഗിള്‍ ബഞ്ച് സ്റ്റേ ചെയ്തത്. വെള്ളത്തിന് വിലയിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്നും ചൂണ്ടിക്കാട്ടി കുപ്പിവെള്ള ഉല്പാദകരുടെ സംഘടനയുടെ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്.
![*എരുമേലി പേട്ടതുള്ളൽ ; അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു. *എരുമേലി പേട്ടതുള്ളൽ ; അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1641453138.jpg)
*എരുമേലി പേട്ടതുള്ളൽ ; അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു.
ശരണം വിളികളാൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീർത്ഥാടനം ആരംഭിച്ചു. കിഴക്കേ ഗോപുര നടയിൽ കണ്ണമംഗലം കേശവൻ നമ്പൂതിരി എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള തിടമ്പ് പൂജിച്ച് സമൂഹപ്പെരിയോൻ എൻ ഗോപാലകൃഷ്ണ പിള്ളക്ക് കൈമാറി. തുടർന്ന് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച രഥത്തിലേക്ക് തിടമ്പ് എഴുന്നള്ളിച്ച് രഥഘോഷയാത്രയുടെ അകമ്പടിയോടെ സംഘം യാത്ര ആരംഭിച്ചു. രഥത്തിനു പിന്നാലെ സ്വാമി ഭക്തർ കാൽനടയായി യാത്ര തുടർന്നു. മുൻ സമൂഹപ്പെരിയോനും സംഘം രക്ഷാധികാരിയുമായ കളത്തിൽ ചന്ദ്രശേഖരൻ നായർ സംഘത്തെ യാത്രയാക്കി. മുന്നൂറോളം സ്വാമിമാരും മാളികപ്പുറങ്ങളുമാണ് സംഘത്തിലുള്ളത്. യാത്രാരംഭ സമയത്ത് മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നു. ആദ്യ ദിനം അമ്പലപ്പുഴയിലെ ഏഴ് കരകളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി മടങ്ങി എത്തി അമ്പലപ്പുഴ ക്ഷേത്രത്തിൽ വിശ്രമിച്ച് വെള്ളിയാഴ്ച രാവിലെ എരുമേലിയിലേക്ക് യാത്ര ആരംഭിക്കും. നൂറുകണക്കിന് ക്ഷേത്രങ്ങളിലെയും സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് യാത്ര. വെള്ളിയാഴ്ച കവിയൂർ ക്ഷേത്രത്തിൽ വിശ്രമിക്കുന്ന സംഘം ശനിയാഴ്ച മണിമലക്കാവ് ദേവീക്ഷേത്രത്തിൽ എത
![സംസ്ഥാനത്ത് ഒമിക്രോൺ തരംഗം രൂക്ഷമാകാനുള്ള സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നിർദ്ദേശങ്ങൾ പുറത്തിറക്കി. സംസ്ഥാനത്ത് ഒമിക്രോൺ തരംഗം രൂക്ഷമാകാനുള്ള സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നിർദ്ദേശങ്ങൾ പുറത്തിറക്കി.](https://www.idlnewslive.com/uploads/slider_images/idl_news_1641427804.jpg)
സംസ്ഥാനത്ത് ഒമിക്രോൺ തരംഗം രൂക്ഷമാകാനുള്ള സാഹചര്യത്തിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ നിർദ്ദേശങ്ങൾ പുറത്തിറക്കി.
ഒമിക്രോണ്‍ - ആന്റിജൻ പരിശോധനകൾ പുനരാരംഭിക്കണം എന്ന് കെജിഎംസിടിഎ (KGMCTA) ആവശ്യപ്പെട്ടു. പേറിഫറൽ ആശുപത്രികൾ ചികിത്സയ്ക്കായി ശക്തിപ്പെടുത്തണമെന്നും പൊതുജനങ്ങൾക്ക് ഇടയിൽ സർവയലൻസ് നടത്തണമെന്നും നിര്‍ദ്ദേശിച്ചു. കൊവിഡ് പകർച്ചവ്യാധി ഇതിനകം തന്നെ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് കനത്ത വെല്ലുവിളി ആയിട്ടുണ്ട്. താറുമാറായ നോൺ കൊവിഡ് ചികിത്സകളും മെഡിക്കൽ വിദ്യാഭ്യാസവും ഗവേഷണങ്ങളും കരകയറി വരുന്ന അവസ്ഥയിലാണ് ഒമിക്രോൺ വെല്ലുവിളി സൃഷ്ടിക്കുന്നത്. മെഡിക്കൽ കോളജുകളെ വീണ്ടും കൊവിഡ് കേന്ദ്രങ്ങളാക്കി മാറ്റുന്നത് പാവപെട്ട ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് തള്ളിയിടുന്നതിനും മരണവർദ്ധനവിന് ഇടയാക്കുകയും ചെയ്യുമെന്ന് കെജിഎംസിടിഎ ആശങ്കപ്പെടുന്നു. ഈ പശ്ചാത്തലത്തിലാണ് മെഡിക്കൽ കോളേജുകളിൽ അനുയോജ്യമായ രോഗി പരിചരണവും അക്കാദമിക് പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ കെജിഎംസിടിഎ മുന്നോട്ടുവെച്ചത്. 1. മൾട്ടിഡിസിപ്ലിനറി ക്രിട്ടിക്കൽ കെയർ ആവശ്യമുള്ള കോവിഡ് കേസുകൾ മാത്രമേ മെഡിക്കൽ കോളേജുകളിൽ ചികിത്സിക്കേണ്ടതുള്ളൂ. ബാക്കി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന്, ഇനിപ്പറയുന്നവ ഉറപ്പാക്കേണ്ടത
![മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫിസർ എ പ്രദീപിന്റെ വീട് സന്ദർശിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫിസർ എ പ്രദീപിന്റെ വീട് സന്ദർശിക്കുന്നു.](https://www.idlnewslive.com/uploads/slider_images/idl_news_1640924181.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫിസർ എ പ്രദീപിന്റെ വീട് സന്ദർശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച വ്യോമസേന ജൂനിയർ വാറണ്ട് ഓഫിസർ എ പ്രദീപിന്റെ വീട് സന്ദർശിക്കുന്നു.
![*രാജ്യത്ത് മൂന്നാമത്തെ ഒമിക്രോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.* *രാജ്യത്ത് മൂന്നാമത്തെ ഒമിക്രോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.*](https://www.idlnewslive.com/uploads/slider_images/idl_news_1638625681.jpg)
*രാജ്യത്ത് മൂന്നാമത്തെ ഒമിക്രോണ്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.*
ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അടുത്തിടെ സിംബാബ്വെയില് നിന്നും മടങ്ങിയെത്തിയ 72കാരനിലാണ് രോഗബാധ കണ്ടെത്തിയത്. ഇയാള്‍ ജിജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ ഉള്‍പ്പടെ മൂന്നുപേര്‍ സിംബാബ്വെയില് നിന്നും ജാംനഗറില്‍ എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേരുടെ സാംപിള്‍ ഫലം ലഭിച്ചിട്ടില്ല.
![*ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ വിമർശിച്ച് ശശി തരൂർ എംപി.* *ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ വിമർശിച്ച് ശശി തരൂർ എംപി.*](https://www.idlnewslive.com/uploads/slider_images/idl_news_1637251439.jpg)
*ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ വിമർശിച്ച് ശശി തരൂർ എംപി.*
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചും ബോളിവുഡ് നടി കങ്കണ റണാവത്ത് നടത്തിയ അഭിപ്രായ പ്രകടനങ്ങളെ വിമർശിച്ച് ശശി തരൂർ എംപി. കങ്കണ ചരിത്രം കുറച്ചെങ്കിലും വായിക്കേണ്ടതുണ്ട്. ഗാന്ധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ അവർക്ക് ഒരു ധാരണയുമില്ലെന്നും തരൂർ പറഞ്ഞു. നിങ്ങളുടെ നിയമം അനീതിപരമാണെന്നും താൻ നിങ്ങളുടെ നിയമം ലംഘിക്കുകയാണെന്നും ബ്രിട്ടീഷുകാരോട് പറഞ്ഞയാളാണ് ഗാന്ധി. നിങ്ങള്‍ക്കിഷ്ടമുള്ളത് പോലെ നിങ്ങളെന്നെ ശിക്ഷിക്കൂ, ആ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയാറാണെന്ന് പറയുന്നതാണോ യാചനയെന്നും തരൂർ ചോദിച്ചു.
![*ഹ്രസ്വ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെത്തി.* *ഹ്രസ്വ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെത്തി.*](https://www.idlnewslive.com/uploads/slider_images/idl_news_1636087365.jpg)
*ഹ്രസ്വ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിലെത്തി.*
വെള്ളിയാഴ്ച രാവിലെ ഡെറാഡൂണ്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ലഫറ്റനന്റ് ജനറല്‍ ഗുര്‍മീത് സിങും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയും ചേര്‍ന്ന് സ്വീകരിച്ചു. കേദാര്‍നാഥ് ശിവക്ഷേത്രത്തില്‍ പൂജ നടത്തിയ മോദി ആദി ശങ്കരാചാര്യരുടെ പ്രതിമയും അനാച്ഛാദനം ചെയ്തു. പുനര്‍ നിര്‍മ്മിച്ച ശങ്കരാചാര്യര്‍ സമാധിയും അദ്ദേഹം നാടിന് സമര്‍പ്പിച്ചു. ഇതിനൊപ്പം പ്രളയത്തില്‍ തകര്‍ന്ന കേദാര്‍നാഥിന്റെ പുനര്‍ നിര്‍മ്മാണത്തിനായി 300 കോടിയുടെ പദ്ധതികളും പ്രധാനമന്ത്രി പ്രഖ്യാപിക്കും. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മോദിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവും ഏറെയാണ്.
![*സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി* *സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി*](https://www.idlnewslive.com/uploads/slider_images/idl_news_1636023445.jpg)
*സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി*
കൊവിഡ് മഹാമാരിക്കിടെ നിയന്ത്രണങ്ങളോടെ ദീപാവലി ആഘോഷിച്ച് രാജ്യം. ജമ്മുകശ്മീരിലെ രജൗരി ജില്ലയില്‍ സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി ആഘോഷിക്കുന്നത്. കരസേന മേധാവി ജനറല്‍ മുകുന്ദ് എം നരാവ്നെ ഇന്നലെ തന്നെ ജമ്മുവിലെത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രിയായല്ല താന്‍ എത്തിയതെന്നും സൈനിക കുടുംബത്തിലെ ഒരംഗമായാണ് വന്നതെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. 'സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുകയാണ്. 130 കോടി ജനങ്ങളുടെ ദീപാവലി ആശംസകള്‍ സൈനികര്‍ക്ക് നേരുന്നു. നമ്മുടെ പെണ്‍കുട്ടികള്‍ കൂടുതലായി സൈന്യത്തിന്റെ ഭാഗമാകുകയാണ്. സൈന്യത്തില്‍ ചേരുന്നത് ഒരു ജോലിയല്ല, അത് ഒരു സേവനമാണ്' - പ്രധാനമന്ത്രി പറഞ്ഞു. സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ പാകിസ്താനെ പരോക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി, സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷവും അശാന്തിയുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കി.'രാജ്യത്തിന്റെ പ്രതിരോധ മേഖലയെ കൂടുതല്‍ സ്വദേശിവത്ക്കരിക്കും. ഇതിനായി ലോകോത്തര നിലവാരമുള്ള ആയുധങ്ങള്‍ ഇന്ത്യ സജ്ജമാക്കുന്നുണ്
![*ഇന്ത്യാ സന്ദർശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം. *ഇന്ത്യാ സന്ദർശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം.](https://www.idlnewslive.com/uploads/slider_images/idl_news_1635650676.jpg)
*ഇന്ത്യാ സന്ദർശനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചെന്ന് വിദേശകാര്യമന്ത്രാലയം.
പത്രക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. തനിക്കുള്ള ക്ഷണം നരേന്ദ്ര മോദിയുടെ വലിയ ഉപഹാരമാണെന്ന് മാർപാപ്പ പറഞ്ഞതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യാ സന്ദർശനത്തെ വളരെ താൽപര്യത്തോടെ ഉറ്റുനോക്കുന്നതായും അദ്ദേഹം പറഞ്ഞു.
![തമ്പാനൂർ കെ എസ് ആർ ടി സി ടെർമിനലിൽ തീപിടുത്തം. തമ്പാനൂർ കെ എസ് ആർ ടി സി ടെർമിനലിൽ തീപിടുത്തം.](https://www.idlnewslive.com/uploads/slider_images/idl_news_1633937555.jpg)
തമ്പാനൂർ കെ എസ് ആർ ടി സി ടെർമിനലിൽ തീപിടുത്തം.
തിരുവനന്തപുരം: തമ്പാനൂർ കെ എസ് ആർ ടി സി ബസ് ടെർമിനലിൽ തീപിടിത്തം. കോംപ്ലക്സിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ആർ ടി ഓഫീസിനോട് ചേർന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്.കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.ഇത്തരം സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള ഫയർ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇത് മൂലം തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. ഒടുവിൽ ഡോർ തകർത്താണ് രക്ഷാസംഘം അകത്തേക്ക് കയറിയത്. പത്ത് മിനുട്ടിലേറെ വേണ്ടി വന്നു ഫയർഫോഴ്സിന് തീ വരുന്ന സ്ഥലം കണ്ടെത്താൻ. ഒടുവിൽ മൂന്ന് വാതിലുകൾ തകർത്ത് അകത്ത് കയറിയശേഷമാണ് തീ കണ്ടെത്തി അണയ്ക്കാനായത്. ഇപ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. കോണിപ്പടിയോട് ചേർന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. ശുചിമുറിയിൽ നിന്ന് ബക്കറ്റിൽ വെള്ളം എടുത്ത് ഒഴിച്ചും ഫയർ ഫോഴ്സ് എത്തിച്ച ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചുമാണ് ഒടുവിൽ തീ അണച്ചത്. ഇപ്പോഴും അഞ്ചാംനിലയിൽ നിന്ന് പുക പൂർണ്ണമായും പുറത്തേക്ക് പോയിട്ടില്ല. അഗ്നിശമന സേന എത്തി തീയണച്ചു. ആളപായമില്ല
![*കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നു* *കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നു*](https://www.idlnewslive.com/uploads/slider_images/idl_news_1633270742.jpg)
*കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നു*
കൊവിഡ് വ്യാപനം കുറഞ്ഞതോടെ കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ആദ്യ വിമാനം ഇന്ന് സര്‍വീസ് നടത്തി. ഒന്നരവര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നത്. കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതം കുറയുന്ന പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ നിന്ന് കൂടുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. കേരളത്തില്‍ നിന്നുള്ള ഏറ്റവും തിരക്കേറിയ രാജ്യാന്തര സര്‍വീസുകളില്‍ ഒന്നായിരുന്ന കൊളംബൊ വിമാനംകൊച്ചിയില്‍ നിന്ന് പ്രതിദിന സര്‍വീസ് തുടങ്ങി. രാവിലെ 08.45 ന് എത്തിയ വിമാനം 09.45 ന് മടങ്ങി. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനസര്‍വീസ് തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ സര്‍വീസ് നടത്തും. ഒന്നരവര്‍ഷത്തിനുശേഷമാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍ തുടങ്ങുന്നത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ യാത്ര നടത്താന്‍ സൗകര്യമൊരുക്കുന്ന കൊളംബൊ സര്‍വീസ് എല്ലാദിവസവും തുടങ്ങുന്നത് പ്രവാസി മലയാളികള്‍ക്ക് ആശ്വാസം പകരും. ഈ മാസം കൂടുതല്‍ രാജ്യാന്തര സര്
![*രാജ്യത്ത് ഇന്ധന വില ഇന്നും കൂടി.* *രാജ്യത്ത് ഇന്ധന വില ഇന്നും കൂടി.*](https://www.idlnewslive.com/uploads/slider_images/idl_news_1632972380.jpg)
*രാജ്യത്ത് ഇന്ധന വില ഇന്നും കൂടി.*
പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയിൽ ഇന്ന് പെട്രോൾ ലിറ്ററിന് 101.95 രൂപയും ഡീസലിന് 94.90 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന് 103.93 രൂപയും ഡീസലിന് 96.81 രൂപയുമാണ്.
![*പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം.* *പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം.*](https://www.idlnewslive.com/uploads/slider_images/idl_news_1632285945.jpg)
*പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം.*
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും. ക്വാഡ് യോഗത്തിൽ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദർശനകാലയളവിൽ നരേന്ദ്രമോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം നിർണ്ണായക ഗുണഭലങ്ങളാകും സുരക്ഷാ, വാണിജ്യ, ശാസ്ത്ര, തൊഴിൽ മേഖലകളിൽ രാജ്യത്തിന് സമ്മാനിയ്ക്കുക എന്ന് വിദേശകാര്യ സെക്രട്ടറി അവകാശപ്പെട്ടു. 2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കൻ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി ഹർഷ്.വി. ശൃംഗ്ല എന്നിവരടങ്ങിയ ഉന്നതതല സംഘവും പ്രധാനമന്ത്രിയെ യാത്രയിൽ അനുഗമിക്കും. അമേരിക്കൻ പ്രസിഡന്റ് ജോബ് ബൈഡനെ വൈറ്റ് ഹൗസിൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി അഫ്ഗാൻ വിഷയം, വ്യാപാര കരാർ, സൈനിക സഹകരണം , സാങ്കേതിക കൈമാറ്റം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കും. അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണത്തിലേറിയതും മേഖലയില
![*എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും.* *എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും.*](https://www.idlnewslive.com/uploads/slider_images/idl_news_1631498304.jpg)
*എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും.*
ഗോവ, ഹിമാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലി ദാമൻ ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവയുമാണു പ്രായപൂർത്തിയായവർക്കെല്ലാം ഒരു ഡോസ് വാക്സീന് നൽകിയത്. ഹിമാചൽ പ്രദേശാണ് എല്ലാവർക്കും വാക്സീൻ ഉറപ്പാക്കിയ ആദ്യ സംസ്ഥാനം. ഹിമാചലിൽ 55.74 ലക്ഷം ഡോസ് വാക്സീനാണ് ഇതിനകം വിതരണം ചെയ്തത്. ഗോവയിൽ 11.83 ലക്ഷം ഡോസ് വാക്സീനും കുത്തിവച്ചു.സിക്കിം– 5.10 ലക്ഷം, ലഡാക്ക്– 1.97 ലക്ഷം, ലക്ഷദ്വീപ്– 53,499, ദാദ്ര നഗർ ഹവേലി ദാമന്‍ ദിയു– 6.26 ലക്ഷം എന്നിങ്ങനെയാണു മറ്റിടങ്ങളിലെ കണക്കുകൾ.
![*കാബൂൾ ആക്രമണത്തിന് അമേരിക്കയുടെ ശക്തമായ തിരിച്ചടി. *കാബൂൾ ആക്രമണത്തിന് അമേരിക്കയുടെ ശക്തമായ തിരിച്ചടി.](https://www.idlnewslive.com/uploads/slider_images/idl_news_1630129131.jpg)
*കാബൂൾ ആക്രമണത്തിന് അമേരിക്കയുടെ ശക്തമായ തിരിച്ചടി.
അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തി. ഇക്കാര്യം പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണത്തിൽ കാബൂൾ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വധിച്ചതായാണ് വിവരം. നൻഗർഹാർ പ്രവിശ്യയിലാണ് അമേരിക്ക ആക്രമണം നടത്തിയത്. പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടത്. അതേസമയം വിമാനത്താവളത്തിന് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ മരണം 170 ആയി. 13 അമേരിക്കൻ സൈനികരും, രണ്ട് ബ്രിട്ടീഷ് പൗരൻമാരും കൊല്ലപ്പെട്ടവരിലുണ്ട്. അഫ്ഗാൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും. 30 താലിബാൻകാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
![വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി ശില്പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി ശില്പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.](https://www.idlnewslive.com/uploads/slider_images/idl_news_1628612867.jpg)
വെല്‍നസ് കേന്ദ്രത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ബോളിവുഡ് നടി ശില്പ ഷെട്ടിക്കും അമ്മ സുനന്ദ ഷെട്ടിക്കും എതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.
നടിയെയും അമ്മയെയും ചോദ്യം ചെയ്യാന്‍ ലഖ്നൗ പൊലീസ് മുംബൈയിലേക്ക് തിരിക്കും. ഇരുവര്‍ക്കുമെതിരെ ഹസ്രത്ഗഞ്ച്, വിഭൂതി ഖണ്ഡ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും തുടര്‍ന്ന് ലഖ്നൗ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. ലോസിസ് വെല്‍നസ് സെന്റര്‍ സ്ഥാപനത്തിന്റെ ചെയര്‍പേഴ്സണാണ് ശില്പ ഷെട്ടി. അമ്മ സുനന്ദ ഷെട്ടിയാണ് ഡയറക്ടര്‍. വെല്‍നസ് സെന്ററിന്റെ ഒരു പുതിയ ശാഖ തുടങ്ങുമെന്ന് ഇരുവരും അറിയിച്ചെങ്കിലും ഇതുവരെയും ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
![*കോവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം.* *കോവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം.*](https://www.idlnewslive.com/uploads/slider_images/idl_news_1628093546.jpg)
*കോവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം.*
മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങൾ ഇല്ല. രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്കെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര ഉപയോഗിക്കുന്നില്ല. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിൽ അലംഭാവം കാണിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘത്തിന്റെ അന്തിമ റിപ്പോർട്ടിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമർശനമുള്ളത്. കോവിഡ് ഒന്നാംതരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാംതരംഗത്തിൽ അലസത കാണിച്ചുവെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല. ആർ.ടി.പി.സി.ആറിനെക്കാൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. മിക്കജില്ലകളിലും ആർ.ടി.പി.സി.ആർ. -റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അനുപാതം 80: 20 ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗാർഹിക നിരീക്ഷണത്തിൽ വീഴ്ചയുണ്ടായി, അതാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് സംഘത്തിന്റെ പ്രാഥമിക റിപ
![*പിടിയാന ബാലുശ്ശേരി ജഗദംബിക ചെരിഞ്ഞു* *പിടിയാന ബാലുശ്ശേരി ജഗദംബിക ചെരിഞ്ഞു*](https://www.idlnewslive.com/uploads/slider_images/idl_news_1627863526.jpg)
*പിടിയാന ബാലുശ്ശേരി ജഗദംബിക ചെരിഞ്ഞു*
കോഴിക്കോട് ബാലുശ്ശേരി പിടിയാന ജഗദാംബിക (67) ചെരിഞ്ഞു. ചേനാട്ട് കല്യാൺ ഹൗസിൽ സുനിൽ കുമാർ ഉടമസ്ഥതയിലുള്ളതാണ് ആന . ശനിയാഴ്ച വൈകുന്നേരം 7 മണിയോടെ അസുഖത്തെ തുടർന്നാണ് ചെരിഞ്ഞത്. വടകര ലോകനാർക്കാവ് ക്ഷേത്രം അടക്കം മലബാറിലെ നിരവധി ക്ഷേത്രാത്സവങ്ങളിൽ പങ്കെടുക്കാറുണ്ട്. ഏറെ ആരാധാകരുമുണ്ട്. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ Dr. അരുൺ സത്യന്റെ നേതൃത്വത്തിൽ പോസ്റ്റ് മോർട്ട് നടത്തി. കോഴിക്കോട് സോഷ്യൽ ഫോറസ്റ്റടി ഡിപ്പാർട്ട്മെന്റ് റെയിഞ്ച് ഓഫീസർ എം പത്മനാഭൻ , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേന്ദ്രൻ . ഫോറസ്റ്റർ എ.ടി ബാലകൃഷ്ണൻ , ഫ്ലൈയിങ് സ്ക്വാഡ് - ഇ. പ്രജീഷ് എന്നിവർ നേത്യത്വം നൽകി. ഞായറാഴ്ച ഉച്ഛ കഴിഞ്ഞ് സംസ്ക്കരിച്ചു.
![*സ്റ്റുഡന്റ് പോലീസ് കേഡറ്റിന് 12 വയസ്സ്; വാര്‍ഷികാഘോഷം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും* *സ്റ്റുഡന്റ് പോലീസ് കേഡറ്റിന് 12 വയസ്സ്; വാര്‍ഷികാഘോഷം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*](https://www.idlnewslive.com/uploads/slider_images/idl_news_1627834562.jpg)
*സ്റ്റുഡന്റ് പോലീസ് കേഡറ്റിന് 12 വയസ്സ്; വാര്‍ഷികാഘോഷം തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും*
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലും സമൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് തിങ്കളാഴ്ച 12 വയസ്സ് തികയുന്നു. വാര്‍ഷികദിനാചരണം വൈകിട്ട് ഏഴുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്നിവയുടെ ഫെയ്സ് ബുക്ക്, യുട്യൂബ് പേജുകളിലൂടെ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യും. ആഗസ്റ്റ് രണ്ട് മുതല്‍ ഏഴ് വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെമ്പാടും വിവിധ പരിപാടികളാണ് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ 8.45 ന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അദ്ദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കും. തുടര്‍ന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതാക ഉയര്‍ത്തി കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിക്കും. ഇതേസമയം തന്നെ എല്ലാ ജില്ലകളിലും പതാക ഉയര്‍ത്തലും ഗാര്‍ഡ് ഓഫ് ഓണറും സംഘടിപ്പിച്ചിട്ടുണ്ട്.
![ജയില്‍ മേധാവി ഋഷിരാജ് സിംഗ് വിരമിച്ചു. ജയില്‍ മേധാവി ഋഷിരാജ് സിംഗ് വിരമിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1627830884.jpg)
ജയില്‍ മേധാവി ഋഷിരാജ് സിംഗ് വിരമിച്ചു.
36 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കേരളത്തിലെ ഏറ്റവും ജനപ്രിയനായ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായ സിംഗിന്റെ വിരമിക്കല്‍. ജയില്‍ ഡിജിപി, ട്രാന്‍സ്പോട്ട് കമ്മീഷണര്‍ തുടങ്ങി നിരവധി പ്രധാന തസ്തികകളില്‍ ശ്രദ്ധേയ സേവനം അനുഷ്ഠിച്ച ശേഷമാണ് 1985 ബാച്ച് ഐപിഎസുകാരനായ ഋഷിരാജ് സിംഗിന്റെ പടിയിറക്കം. ഐതിഹാസിക'മായ 36 വർഷത്തെ സർവീസിനു ശേഷം ജൂലൈയിൽ അദ്ദേഹം ഐപിഎസ് കസേരയൊഴിയുകയാണ്. ഐപിഎസിലെ ഔദ്യോഗിക ജീവിതം അവസാനിച്ചാലും കേരളം വിടുന്നില്ലെന്ന് ഋഷിരാജ് സിങ് പറയുന്നു. ഇവിടെ സ്ഥിരതാമസമാക്കാനാണു തീരുമാനം. സർക്കാർ ഓഫിസിലെ കസേരയല്ല, മലയാളികളുടെ മനസ്സാണു തന്റെ ഇരിപ്പിടമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
![*കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 5600 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.* *കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 5600 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.*](https://www.idlnewslive.com/uploads/slider_images/idl_news_1627629250.jpg)
*കോവിഡ് രണ്ടാം തരംഗത്തെ നേരിടാൻ 5600 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.*
ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കായാണ് പാക്കേജ്. രണ്ടു ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ നാല് ശതമാനം വരെ ആറു മാസത്തേക്ക് സർക്കാർ വഹിക്കും. സർക്കാർ വാടകയ്ക്ക് നൽകിയ മുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെ ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് കെട്ടിട നികുതി ഡിസംബർ വരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് ഇളവ് നൽകും. കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വായ്പ എടുത്തവർക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം പ്രഖ്യാപിച്ചു. കെ എഫ് സി പലിശ ഇളവ് അനുവദിച്ചു. കെ എഫ് സി വായ്പ പലിശ 9.5 നിന്ന് 8ഉം ഉയർന്ന പലിശ 12 ൽ നിന്ന് 10.5 ശതമാനമായും കുറച്ചു. കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 90 ശതമാനംവരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് 90 ശതമാനംവരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു. ചെറുകിട വ്യവസായങ്ങൾ ആരോഗ്യപരിപാലനം ടൂറിസം വിഭാഗങ്ങൾക്കും ഇത് ബാധകമാണ്.
![*കോട്ടയം താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ബിലാലിന് ജാമ്യം. *കോട്ടയം താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ബിലാലിന് ജാമ്യം.](https://www.idlnewslive.com/uploads/slider_images/idl_news_1627575059.jpg)
*കോട്ടയം താഴത്തങ്ങാടി ഇരട്ടക്കൊലപാതകക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ബിലാലിന് ജാമ്യം.
ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നത് താമസിക്കുന്ന സാഹചര്യത്തിൽ , വിചാരണ വൈകും എന്ന് പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചത് . 2020 ജൂൺ ഒന്നിനാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ ( 60 ) , മുഹമ്മദ് സാലി ( 65 ) എന്നിവർ വീടിനുള്ളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടത് ആക്രമണത്തിൽ ഷീന വീട്ടിൽ വച്ചും, ഭർത്താവ് സാലി നാൽപത് ദിവസത്തിന് ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലും മരിച്ചു . സംഭവം നടന്ന് രണ്ടു ദിവസത്തിനു ശേഷം കേസിലെ പ്രതിയായ പാറപ്പാടം വേളുർ മാലിയിൽ പറമ്പിൽ വീട്ടിൽ ബിലാലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയ്ക്കു വേണ്ടി കോടതിയിൽ അഡ്വ.വിവേക് മാത്യു വർക്കി നടത്തിയ വാദങ്ങളാണ് ഇരട്ടക്കൊലപാതകക്കേസിൽ പ്രതിയ്ക്ക് വിചാരണ ആരംഭിക്കുന്നതിനു മുൻപു തന്നെ ജാമ്യം അനുവദിക്കുന്നതിൽ എത്തിയത് .
![(29/07/2021)കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. (29/07/2021)കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1627562952.jpg)
(29/07/2021)കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 3679, തൃശൂര്‍ 2752, കോഴിക്കോട് 2619, എറണാകുളം 2359, പാലക്കാട് 2034, കൊല്ലം 1517, കണ്ണൂര്‍ 1275, തിരുവനന്തപുരം 1222, കോട്ടയം 1000, ആലപ്പുഴ 991, കാസര്‍ഗോഡ് 929, വയനാട് 693, പത്തനംതിട്ട 568, ഇടുക്കി 426 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3514, തൃശൂര്‍ 2738, കോഴിക്കോട് 2597, എറണാകുളം 2317, പാലക്കാട് 1433, കൊല്ലം 1514, കണ്ണൂര്‍ 1194, തിരുവനന്തപുരം 1113, കോട്
![*സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായി. *സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായി.](https://www.idlnewslive.com/uploads/slider_images/idl_news_1627551392.jpg)
*സംസ്ഥാന സര്‍ക്കാറിന്റെ പ്രഥമ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് ശശികുമാര്‍ അര്‍ഹനായി.
സാംസ്കാരിക മന്ത്രി സജി ചെറിയാന് ആണ് ഇക്കാര്യം അറിയിച്ചത് ടെലിവിഷന്‍ രംഗത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ. സച്ചിദാനന്ദന് ചെയര്‍മാനും വെങ്കിടേഷ് രാമകൃഷ്ണന്, എസ്. ശാരദക്കുട്ടി, ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരളത്തില്‍ ഗൗരവമുള്ള ഒരു ടെലിവിഷന്‍ സംസ്കാരം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ച വ്യക്തിയാണ് ശശികുമാര്‍ എന്ന് ജൂറി വിലയിരുത്തി.
![സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.](https://www.idlnewslive.com/uploads/slider_images/idl_news_1627543953.jpg)
സ്വപ്ന സുരേഷ്, സരിത് എന്നിവർ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജാമ്യാപേക്ഷ തളളിയ എൻ.ഐ.എ കോടതി ഉത്തരവ് ചോദ്യം ചെയ്താണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ,മുഹമ്മദ് ഷാഫി, റബിൻസ്, റിയാസ് എന്നിവരുടെ ഹർജികളും കോടതി ഇതിനൊപ്പം പരിഗണിക്കും. കേസിൽ യു.എ.പി.എ നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. യു. എ.പി എ. ചുമത്തുവാൻ തക്ക തെളിവുകൾ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ലെന്നും ജാമ്യഹർജിയിൽ പറയുന്നു. ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ , സിയാദ് റഹ്മാൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജികൾ പരിഗണിക്കുക.
![*ബോക്സിംഗില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍* *ബോക്സിംഗില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍*](https://www.idlnewslive.com/uploads/slider_images/idl_news_1627541760.jpg)
*ബോക്സിംഗില്‍ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍*
ഒളിമ്പിക്സ് ബോക്സിംഗില്‍ പുരുഷന്മാരുടെ 91 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടറില്‍. ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ തകര്‍ത്താണ് (4-1) സതീഷിന്റെ നേട്ടം. ക്വാര്‍ട്ടറില്‍ വിജയിച്ചാല്‍ സതീഷിന് മെഡല്‍ ഉറപ്പിക്കാം.
![*സംസ്ഥാനത്ത് ഓണച്ചന്തകൾ പത്താം തീയതി മുതൽ,ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും. *സംസ്ഥാനത്ത് ഓണച്ചന്തകൾ പത്താം തീയതി മുതൽ,ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും.](https://www.idlnewslive.com/uploads/slider_images/idl_news_1627485675.jpg)
*സംസ്ഥാനത്ത് ഓണച്ചന്തകൾ പത്താം തീയതി മുതൽ,ഓണക്കിറ്റ് വിതരണം ജൂലൈ 31ന് തുടങ്ങും.
സംസ്ഥാനത്ത് അടുത്ത പത്താം തീയതി മുതൽ ഓണച്ചന്തകൾ തുടങ്ങുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തയുണ്ടാകും. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അഞ്ച് ദിവസം ഓണച്ചന്ത നടത്തും,ഇത് 16ന് തുടങ്ങും. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31ന് ആരംഭിക്കും. റേഷൻ കടകൾവഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതിയിലും പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്ത് 4 മുതൽ 7 വരെ എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം. ഓണക്കിറ്റിനായി 16 ഇന കിറ്റാണ് വിതരണം ചെയ്യുന്നത്. ഓണക്കിറ്റിലെ സാധനങ്ങൾക്ക് സഞ്ചി ഉൾപ്പെടെ 17 ഇനം എന്നത് 16 ഇനം ആയി കുറയ്ക്കുകയായിരുന്നു. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക. സ്പെഷ്യൽ കിറ്റിൽ നിന്നും ക്രീം ബിസ്കറ്റ് നേരത്തെ ഒഴിവാക്കിയിരുന്നു. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വേണ്ടിയാണ് ബിസ്കറ്റ് ഒഴിവാക്കിയതെന്നാണ് വിശദീകരണം. 22 കോടി രൂപയുടെ അധിക ബാധ്യതയാണ്
![*സംസ്ഥാനത്ത് ഇന്ന് 28/07/2021) 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* *സംസ്ഥാനത്ത് ഇന്ന് 28/07/2021) 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1627477103.jpg)
*സംസ്ഥാനത്ത് ഇന്ന് 28/07/2021) 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*
മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ 1461, കണ്ണൂര്‍ 1179, തിരുവനന്തപുരം 1101, കോട്ടയം 1067, കാസര്‍ഗോഡ് 895, വയനാട് 685, പത്തനംതിട്ട 549, ഇടുക്കി 375 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3679, തൃശൂര്‍ 2989, കോഴിക്കോട് 2367, എറണാകുളം 2296, പാലക്കാട് 119
![*ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു.* *ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു.*](https://www.idlnewslive.com/uploads/slider_images/idl_news_1627474287.jpg)
*ബസവരാജ് ബൊമ്മെ കര്‍ണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റു.*
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ടിന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ബി.എസ് യെദിയൂരപ്പ രാജിവച്ചതോടെ ഇന്നലെ ചേര്‍ന്ന ബി.ജെ.പി നിയമസഭാ കക്ഷി യോഗത്തിലാണ് ബസവരാജ് ബൊമ്മയെ സഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. 23 - മത് മുഖ്യമന്ത്രിയാണ് ബൊമ്മെ. ഉത്തര കന്നടയില്‍ നിന്നുള്ള ലിങ്കായത്ത് സമുദായത്തില്‍ നിന്നുള്ള നേതാവാണ് ബൊമ്മെ. യദിയൂരപ്പയുടെ വിശ്വസ്തനുമാണ്. മുന്‍ മുഖ്യമന്ത്രി എസ്.ആര് ബൊമ്മെയുടെ മകനായ ബസവരാജ്, യെദിയരൂപ്പ മന്ത്രിസഭയില്‍ ആഭ്യന്തരം, നിയമം, പാര്‍ലമെന്ററി കാര്യം എന്നിവ കൈകാര്യം ചെയ്തിരുന്നു. ബസവരാജ് ബൊമ്മെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന സവിശേഷ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഷിഗ്ഗോണില്‍ നിന്നും മൂന്നാം തവണ നിയമസഭയിലെത്തിയാളാണ് ബൊമ്മെ.
![*പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ; മമത ബാനര്‍ജി ഇന്ന് അരവിന്ദ് കേജ്രിവാളുമായി ചര്‍ച്ച നടത്തും. *പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ; മമത ബാനര്‍ജി ഇന്ന് അരവിന്ദ് കേജ്രിവാളുമായി ചര്‍ച്ച നടത്തും.](https://www.idlnewslive.com/uploads/slider_images/idl_news_1627448286.jpg)
*പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ; മമത ബാനര്‍ജി ഇന്ന് അരവിന്ദ് കേജ്രിവാളുമായി ചര്‍ച്ച നടത്തും.
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ആം ആദ്മി പാര്‍ട്ടിയെ കൂടി ചേര്‍ക്കാന്‍ മമതയുടെ നീക്കം. ഇക്കാര്യം മുന്‍നിര്‍ത്തി മമത ബാനര്‍ജി ഇന്ന് അരവിന്ദ് കേജ്രിവാളുമായി ചര്‍ച്ച നടത്തും. എന്‍സിപി സ്വീകരിക്കുന്ന മെല്ലെപോക്കില്‍ മമതയ്ക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ ആം ആദ്മിയെ അടക്കമാണ് മമത ലക്ഷ്യമിടുന്നത്. വൈകിട്ട് 6 മണിക്ക് ഡല്‍ഹിയിലെ കേജ്രിവാളിന്റെ വസതിയിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഡല്‍ഹി സന്ദര്‍ശനം തുടരുന്ന മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.അനുകൂല രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന വിലയിരുത്തലിലാണ് മമത.വിശാല ബിജെപി വിരുദ്ധ പ്രതിപക്ഷ സഖ്യം എന്ന ആശയം ഉടന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളെ അത്തരം ഒരു മുന്നണിയുടെ ഭാഗമാക്കാനാണ് മമതയുടെ ശ്രമം. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനെ ഇടത് പാളയത്തില്‍ നിന്ന് അടര്‍ത്തി എടുക്കാനുള്ള ശ്രമവും മമത ശക്തമാക്കി. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്താണ് മമതയുടെ
![*സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളില്‍ ഇളവുകളില്ല. *സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളില്‍ ഇളവുകളില്ല.](https://www.idlnewslive.com/uploads/slider_images/idl_news_1627432056.jpg)
*സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രങ്ങളില്‍ ഇളവുകളില്ല.
നിലവിലുള്ള നിയന്ത്രങ്ങള്‍ തുടരും. അതേസമയം, തുണികടകള്‍ നിയന്ത്രങ്ങളോടെ തുറക്കുന്നത് ആലോചനയിലുണ്ട്. വാക്സിന് എടുക്കാന്‍ കൊവിഡ് പരിശോധന വേണ്ടതില്ലന്നും ഇന്നത്തെ അവലോകന യോഗത്തില്‍ തീരുമാനം. ഓണത്തിന് മുമ്പ് വാക്സിനേഷന് ഊര്‍ജിതമാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി കൂടുതല്‍ വാക്സിന് ലഭ്യമാക്കാന്‍ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ബുധനാഴ്ച ലഭിക്കുന്ന അഞ്ച് ലക്ഷം ഡോസ് വാക്സിന് രണ്ട് ദിവസം കൊണ്ട് കൊടുത്ത് തീര്‍ക്കും.
![ബസവരാജ് ബൊമ്മെ പുതിയ കര്‍ണാടക മുഖ്യമന്ത്രി. ബസവരാജ് ബൊമ്മെ പുതിയ കര്‍ണാടക മുഖ്യമന്ത്രി.](https://www.idlnewslive.com/uploads/slider_images/idl_news_1627427333.jpg)
ബസവരാജ് ബൊമ്മെ പുതിയ കര്‍ണാടക മുഖ്യമന്ത്രി.
ബി.ജെ.പി എം.എല്‍.എമാരുടെ യോഗമാണ് ബൊമ്മെയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. കര്‍ണാടക മുഖ്യമന്ത്രിയായി നാളെ 3.20ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. ബി.എസ്.യെദിയൂരപ്പയാണ് ബൊമ്മെയെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 1960 ജനുവരി 28നാണ് ബസവരാജ് ബൊമ്മെ ജനിച്ചത്. ലിംഗായത്ത് സമുദായാംഗമായ ബൊമ്മെ മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ വിശ്വസ്തനാണ്. മുന്‍ മുഖ്യമന്ത്രി എസ്.ആര്.ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ.
![*സംസ്ഥാനത്ത് ഇന്ന് (27/07/2021) 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* *സംസ്ഥാനത്ത് ഇന്ന് (27/07/2021) 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1627390346.jpg)
*സംസ്ഥാനത്ത് ഇന്ന് (27/07/2021) 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*
മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3925, തൃശൂര്‍ 2606, കോഴിക്കോട് 2354, എറണാകുളം 2301, പാലക്കാട് 1461, കൊല്ലം 1910, കോട്ടയം 1063, തിരുവനന്തപുരം 1017,
![*ഇന്ന് കുമരകം ബോട്ട് ദുരന്തത്തിൻ്റെ 19- വാർഷികം, മരണപ്പെട്ടവരെ അനുസ്മരിച്ച് നാട്* *ഇന്ന് കുമരകം ബോട്ട് ദുരന്തത്തിൻ്റെ 19- വാർഷികം, മരണപ്പെട്ടവരെ അനുസ്മരിച്ച് നാട്*](https://www.idlnewslive.com/uploads/slider_images/idl_news_1627376336.jpg)
*ഇന്ന് കുമരകം ബോട്ട് ദുരന്തത്തിൻ്റെ 19- വാർഷികം, മരണപ്പെട്ടവരെ അനുസ്മരിച്ച് നാട്*
പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 29 മനുഷ്യ ജീവനുകൾ പൊലിഞ്ഞ കുമരകം ബോട്ട് ദുരന്തത്തിന് ഇന്ന് 19 വയസ്സ്. ബോട്ട് ദുരന്തത്തിൻ്റെ 19-ാം വാർഷിക ദിനത്തിൽ അരങ്ങ് സോഷ്യൽ സർവീസ് ഫോറത്തിന്റെ നേതൃത്വത്തിൽ മുഹമ്മ ബോട്ട്ജെട്ടിയിൽ അനുസ്മരണം സംഘടിപ്പിച്ചു. രാവിലെ 7 ന് നടന്ന ചടങ്ങിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾക്ക് മുമ്പിൽ ദീപം തെളിയിച്ച് പുഷ്പങ്ങൾ അർപ്പിച്ചു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മ സെൻറ് ജോർജ് പള്ളി വികാരി ഫാ.ജോൺ തരുവാപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. *കണ്ണീരോർമ്മയിൽ പുഷ്പാർച്ചനയും നോട്ട്ബുക്ക് വിതരണവുമായി ജീവനക്കാരും* ജലഗതാഗത വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലും അനുസ്മരണം നടന്നു. എസ് 55 ബോട്ടിലെ ഷെഡ്യൂൾ ജീവനക്കാർ അപകടം നടന്ന ജലപാതയിൽ പുഷ്പാർച്ചന നടത്തി.
![*പിറവത്ത് വൻ കള്ളനോട്ട് വേട്ട.* *പിറവത്ത് വൻ കള്ളനോട്ട് വേട്ട.*](https://www.idlnewslive.com/uploads/slider_images/idl_news_1627371042.jpg)
*പിറവത്ത് വൻ കള്ളനോട്ട് വേട്ട.*
എറണാകുളം പിറവം പൈങ്കുറ്റിയിൽ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ റെയ്ഡ്. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു 500 രൂപയുടെ കള്ളനോട്ട് നിർമാണം. കിളിരൂർ, റാന്നി, വണ്ടിപ്പെരിയാർ സ്വദേശികളായ അഞ്ച് പേർ പിടിയിൽ. റെയ്ഡ് നടത്തിയത് ഇഡി, കസ്റ്റംസ്, തീവ്രവാദ വിരുദ്ധ സേന എന്നിവ സംയുക്തമായി.
![*ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്* *ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്*](https://www.idlnewslive.com/uploads/slider_images/idl_news_1627365274.jpg)
*ഹോക്കിയിൽ ഇന്ത്യക്ക് ജയം : രക്ഷകനായി ശ്രീജേഷ്*
ഒളിമ്പിക്സിൽ നിർണായകമായ മത്സരത്തിൽ സ്പെയിനിനെ തകർത്ത് ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമായി ഇന്ത്യൻ പുരുഷ ഹോക്കി ടീം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ സ്പാനിഷ് പടയെ കീഴടക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി രൂപീന്ദർ പാൽ സിങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ സിമ്രാൻജീത് സിങ്ങും സ്കോർ ചെയ്തു. ആദ്യ രണ്ട് ഗോളുകളും ആദ്യ ക്വാർട്ടറിലാണ് പിറന്നത്. മൂന്നാം ഗോൾ അവസാന ക്വാർട്ടറിലും വന്നു. സ്പെയിൻ മികച്ച ആക്രമണം നടത്തിയെങ്കിലും മലയാളി താരമായ ഗോൾകീപ്പർ പി.ആർ.ശ്രീജേഷിന്റെ തകർപ്പൻ സേവുകൾ ഇന്ത്യയ്ക്ക് തുണയായി. 14-ാം മിനിറ്റിൽ സിമ്രൻജിത്തിലൂടെ ഇന്ത്യ ലീഡെടുത്തു. മികച്ച ഫിനിഷിലൂടെ താരം ഇന്ത്യയ്ക്ക് ആദ്യ ഗോൾ സമ്മാനിച്ചു. ആദ്യ ക്വാർട്ടർ അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് രൂപീന്ദർ ഇന്ത്യയുടെ ലീഡ് ഉയർത്തി. രണ്ടാമത്തെയും മൂന്നാമത്തെയും ക്വാർട്ടറുകളിൽ പ്രതിരോധത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ഇന്ത്യ ശ്രദ്ധിച്ചത്. ഓസ്ട്രേലിയയ്ക്കെതിരേ പാളിപ്പോയ പ്രതിരോധനിരയുടെ തന്ത്രങ്ങൾ സ്പെയിനിനെതിരേ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചു. നാലാം ക്വാർട്ടറിൽ, 51-ാം മിനിട്ടിൽ ലഭിച്ച പെനാൽട്ട
![കേരളത്തില്‍ ഇന്ന്(26/07/2021) 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന്(26/07/2021) 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു](https://www.idlnewslive.com/uploads/slider_images/idl_news_1627303671.jpg)
കേരളത്തില്‍ ഇന്ന്(26/07/2021) 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645, കണ്ണൂര്‍ 609, കോട്ടയം 540, പത്തനംതിട്ട 240, ഇടുക്കി 230, വയനാട് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1726, തൃശൂര്‍ 1486, കോഴിക്കോട് 1241, എറണാകുളം 1134, പാലക്കാട് 729, കൊല്ലം 882, കാസര്‍ഗോഡ് 744, തിരുവനന്തപുരം 665, ആലപ്പുഴ 6
![*ഫോണ്‍ വിളി വിവാദത്തില്‍ അഞ്ച് പേരെ എന്‍ സി പി സസ്പെന്‍ഡ് ചെയ്തു. *ഫോണ്‍ വിളി വിവാദത്തില്‍ അഞ്ച് പേരെ എന്‍ സി പി സസ്പെന്‍ഡ് ചെയ്തു.](https://www.idlnewslive.com/uploads/slider_images/idl_news_1627292724.jpg)
*ഫോണ്‍ വിളി വിവാദത്തില്‍ അഞ്ച് പേരെ എന്‍ സി പി സസ്പെന്‍ഡ് ചെയ്തു.
കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന കമ്മിറ്റിയംഗം പ്രദീപ്, മഹിളാ നേതാവ് ഹണി തുടങ്ങിയവര്‍ക്കാണ് സസ്പെന്ഷന്. അന്വേഷണ കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബെനഡിക്ടാണ് ഫോണ്‍കോള്‍ റെക്കോഡ് മാധ്യമങ്ങളിലെത്തിച്ചതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. പ്രദീപ് മന്ത്രിയെ ഫോണ്‍ വിളിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പെണ്‍കുട്ടി നല്കിയ പരാതി ഹണി വിറ്റോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രന് കുറ്റക്കാരനല്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.
![സംസ്ഥാനത്ത് ഇന്ന്( 25/07/2021) 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന്( 25/07/2021) 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1627217386.jpg)
സംസ്ഥാനത്ത് ഇന്ന്( 25/07/2021) 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,008 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,62,48,280 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 66 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,035 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,662 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 662 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2607, കോഴിക്കോട് 2354, തൃശൂര്‍ 2174, എറണാകുളം 1669, പാലക്കാട് 1131, കൊല്ലം 1255, തിരുവനന്തപുരം 1167, ആലപ്പുഴ 912, കണ്ണൂര
![*സംസ്ഥാനത്ത് ശനിയാഴ്ച റെക്കോർഡ് വാക്സിൻ വിതരണം* *സംസ്ഥാനത്ത് ശനിയാഴ്ച റെക്കോർഡ് വാക്സിൻ വിതരണം*](https://www.idlnewslive.com/uploads/slider_images/idl_news_1627145785.jpg)
*സംസ്ഥാനത്ത് ശനിയാഴ്ച റെക്കോർഡ് വാക്സിൻ വിതരണം*
ആകെ 4,53,339 പേർക്കാണ് വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേർക്ക് വാക്സിൻ നൽകുന്നത്. ശനിയാഴ്ച വന്ന 38,860 ഡോസ് കോവാക്സിൻ ഉൾപ്പെടെ ഇനി സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വാക്സിൻ മാത്രമാണ് സ്റ്റോക്കുള്ളത്. അതായത് ഞായറാഴ്ച എല്ലാവർക്കും എടുക്കാൻ പോലും തികയില്ല. ഞായറാഴ്ച കൂടുതൽ വാക്സിൻ കേന്ദ്ര സർക്കാർ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ വാക്സിനേഷൻ അനിശ്ചിതത്വത്തിലാകുമെന്നും മന്ത്രി വ്യക്തമാക്കി.
![സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1627135795.jpg)
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2816, തൃശൂര്‍ 2498, കോഴിക്കോട് 2252, എറണാകുളം 2009, പാലക്കാട് 1624, കൊല്ലം 1458, തിരുവനന്തപുരം 1107, കണ്ണൂര്‍ 990, ആലപ്പുഴ 986, കോട്ടയം 760, കാസര്‍ഗോഡ് 669, വയനാട് 526, പത്തനംതിട്ട 485, ഇടുക്കി 351 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 98 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,969 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 113 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,538 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 806 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2707, തൃശൂര്‍ 2472, കോഴിക്കോട് 2233, എറണാകുളം 1956, പാലക്കാട് 1097, കൊല്ലം 1454, തിരുവനന്തപുരം 1032, കണ്ണൂര്‍ 884, ആ
![*ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി നീട്ടി. *ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി നീട്ടി.](https://www.idlnewslive.com/uploads/slider_images/idl_news_1626968065.jpg)
*ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാനുള്ള സമയ പരിധി നീട്ടി.
ജനന രജിസ്റ്ററില്‍ ഇനിയും പേര് ചേര്‍ക്കാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിനുള്ള സമയം അഞ്ച് കൊല്ലത്തേക്ക് നീട്ടിക്കൊണ്ട് കേരള ജനന മരണ രജിസ്ട്രേഷന് നിയമം ഭേദഗതി ചെയ്തു. കുട്ടിയുടെ പേര് ചേര്‍ക്കാതെ നടത്തുന്ന ജനന രജിസ്ട്രേഷനുകളില്‍ രജിസ്ട്രേഷന് തീയതി മുതല്‍ ഒരു കൊല്ലത്തിനകം കുട്ടിയുടെ പേര് ചേര്‍ക്കണമെന്നും അതിന് കഴിയാത്തവരില്‍ നിന്നും അഞ്ച് രൂപ ലേറ്റ് ഫീ ഈടാക്കി രജിസ്ട്രേഷന് തീയതി മുതല്‍ 15 വര്‍ഷത്തിനകം പേര് ചേര്‍ക്കണമെന്നാണ് നിലവിലുണ്ടായിരുന്ന വ്യവസ്ഥ. ഈ വ്യവസ്ഥയനുസരിച്ചുള്ള സമയ പരിധി ഈ വര്‍ഷം ജൂണ്‍ 22ന് അവസാനിച്ച പശ്ചാത്തലത്തിലാണ് സമയം നീട്ടി നിയമം ഭേദഗതി ചെയ്തത്. ഇനിയും ജനന രജിസ്റ്ററില്‍ പേര് ചേര്‍ക്കാത്തവര്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് പേര് ചേര്‍ക്കുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഇത്തരമൊരു ഇളവ് ഇനി ഉണ്ടാകുന്നതല്ലെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പഠനം, പാസ്പോര്‍ട്ട് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പേരൊടുകൂടിയ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുള്ളതിനാല്‍ *ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാത്തവര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. cr.
![*സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* *സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1626966822.jpg)
*സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*
തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. acvnews കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,58,22,215 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1589, കോഴിക്കോട് 1568, എറണാകുളം 1512, മലപ്പുറം 1175, പാലക്കാട് 770, തിരുവനന്തപുരം 899, കൊല്ലം 967, കോട്ടയം 722, ആല
![കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് കമ്മറ്റിയുടെ പൂർണ്ണ പിന്തുണയോടെ. ₹10 രൂപ ചലഞ്ച് എന്ന പദ്ധതിയിൽ കൂടി സമാഹരിച്ചാ *₹2,53,300* തുക ദേവനന്ദന്റെ അച്ഛൻ അനീഷിന് ഈ കഴിഞ്ഞ് ദിവസം കൈമാറി. കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് കമ്മറ്റിയുടെ പൂർണ്ണ പിന്തുണയോടെ. ₹10 രൂപ ചലഞ്ച് എന്ന പദ്ധതിയിൽ കൂടി സമാഹരിച്ചാ *₹2,53,300* തുക ദേവനന്ദന്റെ അച്ഛൻ അനീഷിന് ഈ കഴിഞ്ഞ് ദിവസം കൈമാറി.](https://www.idlnewslive.com/uploads/slider_images/idl_news_1626877342.jpg)
കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് കമ്മറ്റിയുടെ പൂർണ്ണ പിന്തുണയോടെ. ₹10 രൂപ ചലഞ്ച് എന്ന പദ്ധതിയിൽ കൂടി സമാഹരിച്ചാ *₹2,53,300* തുക ദേവനന്ദന്റെ അച്ഛൻ അനീഷിന് ഈ കഴിഞ്ഞ് ദിവസം കൈമാറി.
കൊച്ചി:ആസ്റ്റർമെഡിസിറ്റിയിൽ ക്യാൻസർ ബാധിതനായി ഇപ്പോൾ ചികിത്സയിലുള്ള കുമാരകുളം പുതുപ്പറമ്പ് വീട്ടിൽ അനീഷ് ശാരി ദമ്പതികളുടെ 9 വയസ്സുള്ള ദേവാനന്ദ്ൻറെചികിത്സയ്ക്കായി കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് കമ്മറ്റിയുടെ പൂർണ്ണ പിന്തുണയോടെ. ₹10 രൂപ ചലഞ്ച് എന്ന പദ്ധതിയിൽ കൂടി സമാഹരിച്ചാ *₹2,53,300* തുക ദേവനന്ദന്റെ അച്ഛൻ അനീഷിന് ഈ കഴിഞ്ഞ് ദിവസം കൈമാറി. ഈ കഴിഞ്ഞ മാസം 20000ആദ്യം നൽകിയിരുന്നു.. അനന്തു (കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ല),അമൽ സെക്രട്ടറി, ജിൻസ് ട്രഷറർ,സന്തോഷ് മുല്ലപ്പന്തൽ എറണാകുളം ജില്ലാ കൺവീനർ, അനീഷ് കോട്ടയം കൺവീനർ എന്നിവർ എന്നിവർ സംബന്ധിച്ചു.കോവിഡ് വളരെ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സഹകരിച്ച എല്ലാ വ്യക്തികളോടും കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
![*രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം, മരിച്ചത് 11 വയസുകാരൻ. *രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം, മരിച്ചത് 11 വയസുകാരൻ.](https://www.idlnewslive.com/uploads/slider_images/idl_news_1626842602.jpg)
*രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം, മരിച്ചത് 11 വയസുകാരൻ.
പക്ഷിപ്പനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ദില്ലി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ജാഗ്രത വേണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
![തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും.12 കോടി രൂപ ഒന്നാം സമ്മാനം. തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും.12 കോടി രൂപ ഒന്നാം സമ്മാനം.](https://www.idlnewslive.com/uploads/slider_images/idl_news_1626834783.jpg)
തിരുവോണം ബമ്പർ 22ന് പ്രകാശനം ചെയ്യും.12 കോടി രൂപ ഒന്നാം സമ്മാനം.
12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി 22 ന് തിരുവനന്തപുരത്ത് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും. 300 രൂപ വിലയുള്ള തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറി സെപ്റ്റംബർ 19 ന് നറുക്കെടുക്കും. രണ്ടാം സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ട് പേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്ക് വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും വിധമാണ് സമ്മാനഘടന. കൂടാതെ, അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, ഏഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ ഒമ്പതാം സമ്മാനം 1000 രൂപ എന്നീ സമ്മാനങ്ങളുമുണ്ട്. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ച് പേർക്കും ലഭിക്കും. കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം നിർത്തിവെച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളിൽ ഏതാനും എണ്ണം 23 മുതൽ പുനരാരംഭിക്കും. 23ന് നിർമ്മൽ, 27ന്
![കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.](https://www.idlnewslive.com/uploads/slider_images/idl_news_1626763011.jpg)
കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകിയതിൽ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. സമ്മർദത്തിനു വഴങ്ങി യുള്ള കോവിഡ് ഇളവുകൾ ദയനീയം എന്ന് സുപ്രീംകോടതി. വ്യാപാരികളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇളവുകൾ എന്ന വാദത്തിലാണ് പരാമർശം. ഇളവുകൾ രോഗവ്യാപനത്തിന് കാരണം ആയാൽ നടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്.
![*സ്ത്രീസുരക്ഷ ശക്തമാക്കുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി. *സ്ത്രീസുരക്ഷ ശക്തമാക്കുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി.](https://www.idlnewslive.com/uploads/slider_images/idl_news_1626740893.jpg)
*സ്ത്രീസുരക്ഷ ശക്തമാക്കുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി.
തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തിനു മുന്നില്‍ പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്കിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ഇന്ന് നിർവഹിച്ചു. 10 കാറുകള്‍, ബുള്ളറ്റ് ഉള്‍പ്പെടെ 40 ഇരുചക്രവാഹനങ്ങള്‍, 20 സൈക്കിളുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് രൂപം നല്‍കിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോള്‍ സംവിധാനം സജീവമാക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗാര്‍ഹികപീഡനങ്ങള്‍ പലപ്പോഴും പോലീസ് അറിയുന്നത് പരാതികള്‍ ലഭിക്കുമ്പോള്‍ മാത്രമാണ്. ഇത്തരം പീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു. വീടുകള്‍തോറും സഞ്ചരിച്ച് ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങള്‍, അയല്‍വാസികള്‍, മറ്റ് നാട്ടുകാര്‍ എന്നിവരില്‍
![*സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.* *സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1626703780.jpg)
*സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.*
മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9,202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 632 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1589, കോഴിക്കോട് 998, തൃശൂര്‍ 985, എറണാകുളം 896, പാലക്കാട് 411, കൊല്ലം 797, തിരുവനന്തപുരം 678, കണ്ണൂര്‍ 553, കാസര്‍ഗോഡ് 628, ആലപ്
![*മാക്കൂട്ടം ചുരത്തിൽ കർണ്ണാടക ബസ് അപകടത്തിൽപ്പെട്ടു.* *മാക്കൂട്ടം ചുരത്തിൽ കർണ്ണാടക ബസ് അപകടത്തിൽപ്പെട്ടു.*](https://www.idlnewslive.com/uploads/slider_images/idl_news_1626676232.jpg)
*മാക്കൂട്ടം ചുരത്തിൽ കർണ്ണാടക ബസ് അപകടത്തിൽപ്പെട്ടു.*
ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. ചുരം പാതയിൽ മെതിയടിപാറയിലാണ് സംഭവം. മാക്കൂട്ടം ചുരത്തിൽ കർണാടക ആർ ടി സി ബസ് അപകടത്തിൽ പെട്ടു.ഡ്രൈവർക്ക് ഗുരുതര പരിക്ക്. തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെയാണ് സംഭവം. ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മഴയും കോടയും കാരണം ഡ്രൈവർക്ക് കാഴ്ച മറഞ്ഞതിനെ തുടർന്ന് ബസ്സ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് ചെരിയുകയായിരുന്നു. അപകടത്തെ തുടർന്ന് വാതിലുകൾ ലോക്ക് ആയി.ഇരിട്ടി അഗ്നിശമന സേനയെത്തിയാണ് ബസ്സിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.ബസ്സിന്റെ മുൻഭാഗം പൂർണമായി തകർന്നു.
![](https://www.idlnewslive.com/uploads/slider_images/idl_news_1626612068.jpg)
കേരളത്തില്‍ ഇന്ന് (18/07/2021)13,956 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2203, കോഴിക്കോട് 1646, എറണാകു
![*ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി.* *ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി.*](https://www.idlnewslive.com/uploads/slider_images/idl_news_1626584653.jpg)
*ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി.*
അഫ്ഗാനിസ്ഥാനിലെ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മരിച്ച മാധ്യമ പ്രവര്ത്തകന് ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. മൃതദേഹം ഇന്ന് രാത്രിയോടെ ഇന്ത്യയില്‍ എത്തിച്ചേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. രാത്രിയോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം എത്തിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലെ താലിബാന് റെഡ്ക്രോസിന് കൈമാറിയ ഡാനിഷിന്റെ മൃതദേഹം രാത്രിയോടെ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചിരുന്നു. കാണ്ഡഹാറിലെ സ്പിന്‍ ബോല്‍ദാക് ജില്ലയില്‍ താലിബാനും അഫ്ഗാന് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് റോയിട്ടേഴ്സ് ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത്.
![ഇന്ന് കേരളത്തിൽ( ഇന്ന് കേരളത്തിൽ(](https://www.idlnewslive.com/uploads/slider_images/idl_news_1626528230.jpg)
ഇന്ന് കേരളത്തിൽ(
13,197 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,24,779; ആകെ രോഗമുക്തി നേടിയവര്‍ 30,06,439 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്. 15ന് മുകളിലുള്ള 205 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,148 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2105, മലപ്പുറം 2033, എറണാകുളം 1908, തൃശൂര്‍ 1758, കൊല്ലം 1304, പാലക്കാട് 1140, കണ്ണൂര്‍ 1084, തിരുവനന്തപുരം 1025, കോട്ടയം 890, ആലപ്പുഴ 866, കാസര്‍ഗോഡ് 731, പത്തനംതിട്ട 500, വയനാട് 494, ഇടുക്കി 310 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,108 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,52,11,041 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 114 മരണങ്ങളാണ് കോവിഡ്-19 മ
![*ശബരിമല സന്നിധാനത്തേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നു. *ശബരിമല സന്നിധാനത്തേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നു.](https://www.idlnewslive.com/uploads/slider_images/idl_news_1626494967.jpg)
*ശബരിമല സന്നിധാനത്തേക്ക് തീര്‍ത്ഥാടകര്‍ എത്തുന്നു.
പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ നട തുറന്ന് അഭിഷേകം നടത്തിയ ശേഷമാണ് കര്‍ക്കടക മാസ തീര്‍ത്ഥാടനത്തിനായി മല ചവിട്ടാന്‍ ഭക്തരെ അനുവദിച്ചത്. പ്രതിദിനം 5000 പേര്‍ക്കാണ് ദര്‍ശനാനുമതി. നെയ്യഭിഷേകം, ഉദയാസ്തമന പൂജ, കളഭാഭിഷേകം, 25 കലശാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും ഉണ്ടാകും. പൂജകള്‍ പൂര്‍ത്തിയാക്കി ഈ 21 ന് രാത്രിയാണ് ക്ഷേത്രനട അടയ്ക്കുക. കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്നലെ വൈകിട്ടോടെയാണ് തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിച്ചു.
![*രോഗവ്യാപനം നിയന്ത്രിക്കാൻ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം* *രോഗവ്യാപനം നിയന്ത്രിക്കാൻ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം*](https://www.idlnewslive.com/uploads/slider_images/idl_news_1626490845.jpg)
*രോഗവ്യാപനം നിയന്ത്രിക്കാൻ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം*
രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഇതിന് സാധിക്കുകയുള്ളു. കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ അടുത്ത 125 ദിവസം വളരെ നിർണായകമാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ വ്യക്തമാക്കി. നിരവധി രാജ്യങ്ങളിൽ കോവിഡ് സാഹചര്യം കൂടുതൽ മോശമാവുകയാണെന്നും ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ലോകാരോഗ്യ സംഘടന മൂന്നാം തരംഗ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിൽ നിന്ന് നമ്മൾ പാഠം ഉൾക്കൊള്ളണം. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
![കേരളത്തില്‍ ഇന്ന്(16/07/2021) 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന്(16/07/2021) 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1626438742.jpg)
കേരളത്തില്‍ ഇന്ന്(16/07/2021) 13,750 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 1782, മലപ്പുറം 1763, തൃശൂര്‍ 1558, എറണാകുളം 1352, കൊല്ലം 1296, തിരുവനന്തപുരം 1020, പാലക്കാട് 966, കോട്ടയം 800, ആലപ്പുഴ 750, കാസര്‍ഗോഡ് 726, കണ്ണൂര്‍ 719, പത്തനംതിട്ട 372, വയനാട് 345, ഇടുക്കി 301 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ടപരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,390 സാമ്പിളുകളാണ് പരിശോധിച്ചത്. കൂട്ടപരിശോധനകളുടെ കൂടുതല്‍ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.55 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,50,60,933 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,155 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 63 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,884 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 725 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1756, മലപ്പുറം 1718, തൃശൂര്‍ 1
![പ്രശസ്ത ബോളിവുഡ് താരം സുരേഖ സിക്രി ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.75 വയസായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രശസ്ത ബോളിവുഡ് താരം സുരേഖ സിക്രി ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.75 വയസായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.](https://www.idlnewslive.com/uploads/slider_images/idl_news_1626437070.jpg)
പ്രശസ്ത ബോളിവുഡ് താരം സുരേഖ സിക്രി ഹൃദയഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.75 വയസായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
അടുത്തിടെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കുറച്ച് നാള് ആശുപത്രിയിലായിരുന്നു. 2018 ല്‍ പക്ഷാഘാതവും സംഭവിച്ചിരുന്നു. 3 തവണ മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് നേടിയ സുരേഖ സിക്രി തിയേറ്റർ, ടെലിവിഷൻ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. 1978-ൽ കിസ കുർസി കാ എന്ന സിനിമയിലൂടെയ സിനിമാലോകത്തെത്തിയ സുരേഖ മുപ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിലാണ് ഒടുവിലായി അഭിനയിച്ചത്. ബാലികാ വധു, സിഐഡി ഉള്‍പ്പെടെ നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 1998 - ഇറങ്ങിയ ജന്മദിനം എന്ന മലയാളം സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്..
![എറണാകുളം സെന്റ്. ആൽബർട്സ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. എറണാകുളം സെന്റ്. ആൽബർട്സ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.](https://www.idlnewslive.com/uploads/slider_images/idl_news_1626435939.jpg)
എറണാകുളം സെന്റ്. ആൽബർട്സ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
എറണാകുളം സെന്റ്. ആൽബർട്സ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷം കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. നിരവധി രാഷ്ട്രീയ നേതാക്കൾ, നിയമജ്ഞർ, ന്യായാധിപന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, സിവിൽ സർവീസ് രംഗത്തെ ഉദ്യോഗസ്ഥ പ്രമുഖർ, പ്രഗൽഭരായ വ്യവസായികൾ, അധ്യാപകർ, സാമൂഹ്യ സാംസ്കാരിക കലാ കായിക പ്രതിഭകൾ എന്നിവരടങ്ങുന്ന നിരവധി മഹത്തുക്കളെ വാർത്തെടുത്ത കലാലയമാണ് സെന്റ്. ആൽബർട്സ്. സത്യവും സേവനവും ആപ്തവാക്യമാക്കിയ സെന്റ്. ആൽബർട്സ് കോളേജിന് സത്യത്തിനു സാക്ഷ്യം വഹിക്കുന്ന സദാ സേവന സന്നദ്ധരായ നിരവധി മനുഷ്യസ്നേഹികളെ ഇനിയും വാർത്തെടുക്കാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. വരാപ്പുഴ അതിരൂപത വികാർ ജനറൽ റവ. മോൺ. മാത്യു കല്ലുങ്ങൽ, ഹൈബി ഈഡൻ എം.പി., മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സാബു തോമസ്, അസോസിയേറ്റ് മാനേജർ റവ. ആൻ്റണി തോപ്പിൽ, പ്രിൻസിപ്പൽ ഡോ. എം.എ. സോളമൻ എന്നിവർ സന്നിഹിതരായിരുന്നു.
![കേരളമടക്കം സംസ്ഥാനങ്ങളിൽ കോവിഡ് കുറയുന്നില്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളമടക്കം സംസ്ഥാനങ്ങളിൽ കോവിഡ് കുറയുന്നില്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.](https://www.idlnewslive.com/uploads/slider_images/idl_news_1626431998.jpg)
കേരളമടക്കം സംസ്ഥാനങ്ങളിൽ കോവിഡ് കുറയുന്നില്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം ആശങ്ക ഉണ്ടാകുന്നു.സ്ഥിതി നിയന്ത്രണവിധേയം അല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. കേരളത്തിലും, കർണാടകത്തിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.മരണത്തിൽ 84 ശതമാനവും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള 6 സംസ്ഥാനങ്ങളിൽ.പരിശോധന വർധിപ്പിക്കണമെന്നും പ്രധാനമന്ത്രിയുടെ നിർദേശം. ഗ്രാമീണ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. പുതിയ വകഭേദം സ്ഥിതി സങ്കീർണമാക്കുമെന്നും. മൈക്രോ കണ്ടോൺമെന്റ് സോണുകൾ നിർണായകം കുട്ടികളെ മൂന്നാം തരംഗത്തിൽ നിന്നും രക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
![സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാൻ ആണ് പുതിയ സംവിധാനം. സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാൻ ആണ് പുതിയ സംവിധാനം.](https://www.idlnewslive.com/uploads/slider_images/idl_news_1626431325.jpeg)
സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാൻ ആണ് പുതിയ സംവിധാനം.
ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാൻ ആണ് പുതിയ സംവിധാനം.ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റ് ജാമ്യ ഉത്തരവുകൾ നൽകാം.ഉത്തരവിറങ്ങിയ ഉടൻ ജയിലധികൃതർക്ക് ലഭിക്കാനാണു ഈ സംവിധാനം. പലരുടെയും ജയിൽമോചനം വൈകുന്ന സാഹചര്യത്തിലാണ് കോടതി തീരുമാനം.
![കേരളത്തില്‍ ഇന്ന്(15/07/2021) 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന്(15/07/2021) 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1626352713.jpg)
കേരളത്തില്‍ ഇന്ന്(15/07/2021) 13,773 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 1917, കോഴിക്കോട് 1692, എറണാകുളം 1536, തൃശൂര്‍ 1405, കൊല്ലം 1106, പാലക്കാട് 1105, കണ്ണൂര്‍ 936, തിരുവനന്തപുരം 936, ആലപ്പുഴ 791, കാസര്‍ഗോഡ് 674, കോട്ടയം 555, പത്തനംതിട്ട 530, വയനാട് 325, ഇടുക്കി 265 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,742 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.95 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,49,30,543 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,025 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,043 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1867, കോഴിക്കോട് 1674, എറണാകുളം 1517, തൃശൂര്‍ 1390, കൊല്ലം 1100, പാലക്കാട് 754, കണ്ണൂര്‍ 841, തിരുവനന്തപുരം 846, ആലപ്പുഴ 778
![അഞ്ചുതെങ്ങ് മുതലപ്പൊഴി പ്രദേശങ്ങൾ ഉമ്മൻ ചാണ്ടി സന്ദർശിച്ചു . അഞ്ചുതെങ്ങ് മുതലപ്പൊഴി പ്രദേശങ്ങൾ ഉമ്മൻ ചാണ്ടി സന്ദർശിച്ചു .](https://www.idlnewslive.com/uploads/slider_images/idl_news_1626274208.jpg)
അഞ്ചുതെങ്ങ് മുതലപ്പൊഴി പ്രദേശങ്ങൾ ഉമ്മൻ ചാണ്ടി സന്ദർശിച്ചു .
അഞ്ചുതെങ്ങ് മുതലപ്പൊഴി പ്രദേശങ്ങൾ ഉമ്മൻ ചാണ്ടി സന്ദർശിച്ചു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മുതലപൊഴിയിലും അഞ്ചുതെങ്ങ് മരിയനാട് കടലോരമേഖലകളിലുമായി 68 മത്സ്യതൊഴിലാളികളുടെ ജീവനാണ് മത്സ്യബന്ധനത്തിനിടയിൽ അപകടത്തിൽപെട്ട് നഷ്ടമായത്. ഏറ്റവും അവസാനമായി 5 ദിവസം മുൻപ് അപകടം ഉണ്ടാവുകയും ഒരാൾ മരണപെടുകയും ചെയ്തു. മര്യനാട് സ്വദേശിയായ 19വയസുകാരൻ ക്രിസ്റ്റീൻ രാജ് അപകടത്തിൽപെട്ടിട്ട് ഈ നിമിഷം വരെ ആളിനെ തിരിച്ചുകിട്ടിയിട്ടില്ല. ക്രിസ്റ്റീൻരാജ് ആ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു. അദ്ദേഹത്തിനെ കാണാതായതിൽ തിരച്ചിൽ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഗവണ്മെന്റിന്റെ അനാസ്ഥമൂലം മത്സ്യതൊഴിലാളി ജീവനുകൾക്കുണ്ടാകുന്ന നഷ്ടത്തിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് സമരം ചെയ്തിരുന്നു. അതിന്റെ ഭാഗമായി ഗവണ്മെന്റിന്റെ അനാസ്ഥ മതിയാക്കണമെന്നും മത്സ്യതൊഴിലാളികളുടെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും കുന്നുകൂടിയ മണൽ ഡ്രഡ്ജ് ചെയ്തു മാറ്റുന്നതിനും പൊഴിമുഖത്തു വീതി കൂട്ടുന്നതിനും മുട്ടുകളുടെ നീട്ടം കൂട്ടി അപകടം ഒഴിവാക്കുന്നതിന് ഗവണ്മെന്റിനോട് ആവശ്യപെടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെപിസിസി സെക്ര
![കേരളത്തില്‍ ഇന്ന്(14/07/2021) 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന്(14/07/2021) 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1626266345.jpg)
കേരളത്തില്‍ ഇന്ന്(14/07/2021) 15,637 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2030, കോഴിക്കോട് 2022, എറണാകുളം 1894, തൃശൂര്‍ 1704, കൊല്ലം 1154, തിരുവനന്തപുരം 1133, പാലക്കാട് 1111, ആലപ്പുഴ 930, കണ്ണൂര്‍ 912, കോട്ടയം 804, കാസര്‍ഗോഡ് 738, പത്തനംതിട്ട 449, വയനാട് 433, ഇടുക്കി 323 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,48,04,801 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,938 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1968, കോഴിക്കോട് 1984, എറണാകുളം 1839, തൃശൂര്‍ 1694, കൊല്ലം 1149, തിരുവനന്തപുരം 1050, പാലക്കാട് 654, ആലപ്പുഴ 911, കണ്ണൂര്‍ 79
![ഇന്ന് (13-07-2021) 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് (13-07-2021) 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു](https://www.idlnewslive.com/uploads/slider_images/idl_news_1626182473.jpg)
ഇന്ന് (13-07-2021) 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
10,331 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,15,174; ആകെ രോഗമുക്തി നേടിയവര്‍ 29,57,201 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്. 15ന് മുകളിലുള്ള 196 പ്രദേശങ്ങള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926, ആലപ്പുഴ 871, കോട്ടയം 826, കാസര്‍ഗോഡ് 657, പത്തനംതിട്ട 550, വയനാട് 436, ഇടുക്കി 239 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,810 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവര
![*സ്വര്‍ണ വിലയില്‍ വര്‍ധന - ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി. *സ്വര്‍ണ വിലയില്‍ വര്‍ധന - ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി.](https://www.idlnewslive.com/uploads/slider_images/idl_news_1626166403.jpg)
*സ്വര്‍ണ വിലയില്‍ വര്‍ധന - ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമായി. തിങ്കളാഴ്ച പവന് 80 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
![ഇന്ന് അവലോകന യോഗം(13/07/2021) ഇന്ന് അവലോകന യോഗം(13/07/2021)](https://www.idlnewslive.com/uploads/slider_images/idl_news_1626144988.jpg)
ഇന്ന് അവലോകന യോഗം(13/07/2021)
ലോക്ക്ഡൗണ്‍ ഇളവുകളെ കുറിച്ച് തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലേക്ക് പോയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് യോഗത്തില്‍ പങ്കെടുക്കുക. വ്യാപാര സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നത് തിരക്കിന് ഇടയാക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കടകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വ്യാപാരികളും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാദിവസവും കടകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. ശനിയും ഞായറുമുള്ള ലോക്ക്ഡൗണ്‍ തുടരുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും തല്ക്കാലം തല്‍സ്ഥിതി തുടരാനാന്ന് സാധ്യത.
![കേരളത്തില്‍ ഇന്ന് (12/07/2021) 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന് (12/07/2021) 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു](https://www.idlnewslive.com/uploads/slider_images/idl_news_1626093784.jpg)
കേരളത്തില്‍ ഇന്ന് (12/07/2021) 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1092, കോഴിക്കോട് 780, കൊല്ലം 774, മലപ്പുറം 722, തിരുവനന്തപുരം 676, പാലക്കാട് 664, ആലപ്പുഴ 602, എറണാകുളം 582, കാസര്‍ഗോഡ് 553, കണ്ണൂര്‍ 522, കോട്ടയം 363, പത്തനംതിട്ട 202, വയനാട് 137, ഇടുക്കി 129 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 530 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 1085, കോഴിക്കോട് 743, കൊല്ലം 768, മലപ്പുറം 705, തിരുവനന്തപുരം 595, പാലക്കാട്
![*ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയുപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം* *ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയുപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം*](https://www.idlnewslive.com/uploads/slider_images/idl_news_1626079723.jpg)
*ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയുപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം*
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ആണ് യെല്ലോ അലർട്ട്. ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. കേരള തീരത്ത് കടലാക്രമണ മുന്നറിയിപ്പുമുണ്ട്. മൽസ്യബന്ധന വിലക്കും നിലനിൽക്കുകയാണ്. ഈ മാസം 15 വരെയാണ് മഴ മുന്നറിയിപ്പുകൾ. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മറ്റന്നാളും എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകകോട് ജില്ലകളിൽ ജൂലൈ 15 നും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
![*വാച്ച് ടവറിൽ സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേർ മരിച്ചു.* *വാച്ച് ടവറിൽ സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേർ മരിച്ചു.*](https://www.idlnewslive.com/uploads/slider_images/idl_news_1626078290.jpg)
*വാച്ച് ടവറിൽ സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേർ മരിച്ചു.*
കനത്ത മഴയെ വകവെക്കാതെ സെൽഫിയെടുക്കാനായി ജയ്പുരിലെ അമേർ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്. സെൽഫി എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വലിയ ആൾക്കൂട്ടമാണ് ദുരന്തസമയത്ത് വാച്ച് ടവറിൽ ഉണ്ടായിരുന്നത്. ഇടിമിന്നലേറ്റപ്പോൾ ചിലർ പ്രാണരക്ഷാർഥം വാച്ച് ടവറിൽ നിന്ന് താഴേക്ക് ചാടി. അമേർ കൊട്ടാരത്തിലെ വാച്ച് ടവറിലെ ദുരന്തത്തിന് പുറമേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലിനെ തുടർന്ന് ഒമ്പതുപേർ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹലോത്ത് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
![കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1626012642.jpg)
കേരളത്തില്‍ ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് (11/07/2021) 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1812, കോഴിക്കോട് 1402, തൃശൂര്‍ 1300, എറണാകുളം 1118,
![ആയുര്‍വേദ മഹര്‍ഷി ഡോ.പി.കെ.വാര്യരുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു. ആയുര്‍വേദ മഹര്‍ഷി ഡോ.പി.കെ.വാര്യരുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1625908411.jpg)
ആയുര്‍വേദ മഹര്‍ഷി ഡോ.പി.കെ.വാര്യരുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.
ആയുര്‍വേദ മഹര്‍ഷി ഡോ.പി.കെ.വാര്യരുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അനുശോചനം അറിയിച്ചു.ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കർമ്മയോഗിയെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. *കോട്ടയം :* ആയുര്‍വേദ മഹര്‍ഷി ഡോ.പി.കെ.വാര്യരുടെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചനം അറിയിച്ചു.ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച കർമ്മയോഗിയെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. എത്ര കുറുക്കിയാലും ഒറ്റക്കുറിപ്പടിയില്‍ ഒതുങ്ങുന്നതായിരുന്നില്ല പി കെ വാരിയരുടെ ജീവിതയാത്ര . ആയുസിന്റെ നൂറു വര്‍ഷങ്ങള്‍ക്കിടയില്‍ കടന്നുപോകാത്ത വഴികളില്ലെന്നുതന്നെ പറയാം. യൗവനത്തില്‍ പഠനമുപേക്ഷിച്ച വിപ്ലവകാരിയായി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ സാധാരണക്കാരനായ ഫാക്ടറി മാനേജറായി, പിന്നീടതിനെ ചരിത്രനേട്ടങ്ങളിലേക്കു നയിച്ച അമരക്കാരനായി, ലോകം വിശ്വസിക്കുന്ന മഹാ വൈദ്യനായി. കാണെക്കാണെ തിടം വച്ചുപോകുന്ന ജീവിതം. ഒരു വഴിയിലും പിന്നോട്ടു ചവിട്ടിയില്ല. ചവിട്ടിയ വഴികളിലൊന്നും മറ്റൊരു കാല്പാടും അദ്ദേഹത്തിനൊപ്പം എത്തുവാൻ കഴിഞ്ഞിട്ടുമില്ലെ.
![മുഖ്യമന്ത്രി പിണറായി വിജയൻകാട്ടാക്കട ശശിയ്ക്ക്ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻകാട്ടാക്കട ശശിയ്ക്ക്ആദരാഞ്ജലികൾ അർപ്പിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1625900058.jpg)
മുഖ്യമന്ത്രി പിണറായി വിജയൻകാട്ടാക്കട ശശിയ്ക്ക്ആദരാഞ്ജലികൾ അർപ്പിച്ചു.
സിപിഐ(എം) ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാട്ടാക്കട ശശിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
![സിഐടിയു സംസ്ഥാന സെക്രട്ടറി സ. കാട്ടാക്കട ശശി അന്തരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സ. കാട്ടാക്കട ശശി അന്തരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1625894138.jpg)
സിഐടിയു സംസ്ഥാന സെക്രട്ടറി സ. കാട്ടാക്കട ശശി അന്തരിച്ചു.
കോവിഡ് ബാധിച്ചെങ്കിലും നെഗറ്റീവായിരുന്നു. ക്രിയാറ്റിൻ കൂടിയതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നു പുലർച്ചെയാണ് ശശി വിടവാങ്ങിയത്. ചുമട്ട് തൊഴിലാളി ഫെഡറേഷൻ്റെ സംസ്ഥാന പ്രസിഡൻ്റും, ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായിരുന്നു.
![കേരളത്തില്‍ ഇന്ന് (09/07/2021) 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് (09/07/2021) 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1625834297.jpg)
കേരളത്തില്‍ ഇന്ന് (09/07/2021) 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.4 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,41,76,318 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 130 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,380 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,769 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 685 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1933, കോഴിക്കോട് 1464, കൊല്ലം 1373, തൃശൂര്‍ 1335, എറണാകുളം 1261,
![കേരളത്തില്‍(7/07/2021) ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍(7/07/2021) ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1625661630.jpg)
കേരളത്തില്‍(7/07/2021) ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍(7/07/2021) ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂര്‍ 1716, കോഴിക്കോട് 1659,
![ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമിയുടെ സമാധിചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് ശിവഗിരിയിൽ നടക്കും. ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമിയുടെ സമാധിചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് ശിവഗിരിയിൽ നടക്കും.](https://www.idlnewslive.com/uploads/slider_images/idl_news_1625659966.jpg)
ബ്രഹ്മശ്രീ പ്രകാശാനന്ദസ്വാമിയുടെ സമാധിചടങ്ങുകൾ ഇന്ന് വൈകിട്ട് 5 മണിക്ക് ശിവഗിരിയിൽ നടക്കും.
ധർമ്മ സംഘത്തിലെ ഏറ്റവും മുതിർന്ന സന്യാസി ശ്രേഷ്ഠനായിരുന്നു പ്രകാശാനന്ദ സ്വാമികൾ. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായും മൂന്നുതവണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായും ചുമതലകൾ നിർവ്വഹിക്കുകയുണ്ടായി. ശ്രീനാരായണ ഗുരുദേവന്റെ മഹാസങ്കൽപ്പമായ ബ്രഹ്മവിദ്യാലയം (മയമഹാപാഠശാല) സമാരംഭിക്കുന്നത് പ്രകാശാനന്ദസ്വാമികൾ ജനറൽ സെക്രട്ടറി ആയിരുന്ന സമയത്താണ്. ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷം, ദൈവദശകരചനാ ശദാബ്ദി ആഘോഷം തുടങ്ങി ഒട്ടേറെ പ്രധാനപ്പെട്ട ആഘോഷങ്ങൾ നടന്നത് സ്വാമിജി പ്രസിഡൻ ആയിരിക്കുമ്പോഴാണ്. ശിവഗിരിമഠം പ്രത്യേക നിലയം മൂലം ഗവൺമെന്റ് ഏറ്റെടുത്തതിനെതിരെ സെക്രട്ടറിയേറ്റ് പടിക്കൽ 31 ദിവസം നിരാഹാര സമരം അനുഷ്ഠിക്കുകയും സുപ്രീംകോടതി വരെ കേസ് നടത്തി ഏറ്റെടുക്കൽ നിയമം റദ്ദ് ചെയ്യിക്കുകയും ചെയ്തു. 22-ാം വയസിൽ ശിവഗിരിയിൽ അന്തേവാസിയായി എത്തിയ സ്വാമിജി വളരെക്കാലം ഭാരതപര്യടനം നടത്തുകയും തുടർന്ന് ശിവഗിരിയിൽ വന്ന് സന്യാസം സ്വീകരിക്കുകയും ചെയ്തു. ഏഴ് പതിറ്റാണ്ടുകാലം നീണ്ട സന്യാസ ജീവിതം ധർമ്മസംഘത്തിന്റെ ചരിത്രത്തിലും ഗുരുദേവ പ്രസ്ഥാനങ്ങൾക്കും ശ്രദ്ധേയവും വിലമതിക്കാനാവാത്തതുമാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെ
![കേരള വ്യാപാരി വ്യവസായി ഏകോപന സമിതികോട്ടയം കഞ്ഞിക്കുഴി യൂണിറ്റിന് നേതൃത്വത്തിൽ സമരം നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതികോട്ടയം കഞ്ഞിക്കുഴി യൂണിറ്റിന് നേതൃത്വത്തിൽ സമരം നടത്തി.](https://www.idlnewslive.com/uploads/slider_images/idl_news_1625569604.jpg)
കേരള വ്യാപാരി വ്യവസായി ഏകോപന സമിതികോട്ടയം കഞ്ഞിക്കുഴി യൂണിറ്റിന് നേതൃത്വത്തിൽ സമരം നടത്തി.
കോട്ടയം: യൂണിറ്റിൻ്റെ കീഴിലുള്ള എല്ലാ വ്യാപാരികളും ചേർന്ന് ഇന്ന് രാവിലെ 11 മണി മുതൽ കടകളടച്ച് സമരം നടത്തി. കടകൾ തുറക്കുന്നത് സംബന്ധിച്ച് ഗവൺമെൻറിൻറെ നയത്തിനെതിരെ ആയിരുന്നു സമരം.കേരള വ്യാപകമായി സംഘടിപ്പിച്ച സമരം കോട്ടയത്ത് കഞ്ഞിക്കുഴിയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡണ്ട് ജോജി തോമസ് ഉദ്ഘാടനം ചെയ്യുതും. മുൻ പ്രസിഡണ്ട് എം ജെ ജോർജ് സ്വാഗതം ആശംസിക്കുകയും.രണ്ടു വർഷക്കാലമായി ഈ കോവിഡ് കാലത്ത് വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികൾ സംസാരിച്ചു. സെക്രട്ടറി ഷാജു ജേക്കബ് കൃതജ്ഞത രേഖപ്പെടുത്തി. സമര പരിപാടികൾ അവസാനിപ്പിച്ചു. ഇന്ന് മുഴുവൻ സമയവും കടകൾ തുറക്കുക ഇല്ല എന്നും അറിയിച്ചു.
![സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി.](https://www.idlnewslive.com/uploads/slider_images/idl_news_1625555793.jpg)
സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി.
*സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട NIA കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചയിലേക്ക് മാറ്റി* അടുത്ത വെള്ളിയാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ എൻ ഐ എ ക്ക് നിർദ്ദേശം
![സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍. സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍.](https://www.idlnewslive.com/uploads/slider_images/idl_news_1625487304.jpeg)
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും; തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍.
സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന സമിതി യോഗമാണ് തീരുമാനമെടുത്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. നിലവിലുള്ള നിയന്ത്രങ്ങളാണ് ഒരാഴ്ച കൂടി തുടരുന്നത്. ചൊവ്വാഴ്ച മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അവലോകനസമിതി യോഗത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന പൊതുവികാരമാണ് ഉയര്‍ന്നത്. കൃത്യമായ ടെസ്റ്റുകള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടി നില്‍ക്കുന്നതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിലയിരുത്തല്‍. പോസിറ്റിവിറ്റി കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
![കെ.കരുണാകരൻ നൂറ്റിമൂന്നാം ജന്മവാർഷികം. കെ.കരുണാകരൻ നൂറ്റിമൂന്നാം ജന്മവാർഷികം.](https://www.idlnewslive.com/uploads/slider_images/idl_news_1625486604.jpeg)
കെ.കരുണാകരൻ നൂറ്റിമൂന്നാം ജന്മവാർഷികം.
മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ നൂറ്റിമൂന്നാം ജന്മവാർഷിക ദിനമാണിന്ന്. കണ്ണൂരിലെ ചിറയ്ക്കലിൽ 1918 ജൂലൈ 5 നാണ് കരുണാകരൻ്റെ ജനനം. നാലുതവണ കേരള മുഖ്യമന്ത്രിയായിരുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ വ്യവസായ മന്ത്രി, സംസ്ഥാന ആഭ്യന്തര മന്ത്രി എന്നീ സ്ഥാനങ്ങളിലും തിളങ്ങി.കൊച്ചി, തിരുകൊച്ചി, കേരളം നിയമസഭകളിൽ അംഗമായിരുന്നു. കൂടാതെ മൂന്നു തവണ രാജ്യസഭയിലും രണ്ടു തവണ ലോക്സഭയിലും അംഗമായിരുന്നു. ദീർഘകാലം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലും പാർലമെൻ്ററി ബോർഡിലും പ്രവർത്തിച്ചു. 2010 ഡിസംബർ 23 ന് അന്തരിച്ചു.
![കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1625319441.jpg)
കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,34,38,111 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,677 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 659 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1591, തൃശൂര്‍ 1443, എറണാകുളം 1259, തിരുവനന്തപുരം 1011, പാലക്കാട
![മാധ്യമ പ്രവർത്തകൻ രാകേഷ് ആർ. നായർ അന്തരിച്ചു. മാധ്യമ പ്രവർത്തകൻ രാകേഷ് ആർ. നായർ അന്തരിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1625311356.jpg)
മാധ്യമ പ്രവർത്തകൻ രാകേഷ് ആർ. നായർ അന്തരിച്ചു.
*മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി* അനുശോചിച്ചു. തിരുവനന്തപുരം : കമിംഗ് കേരളാ ചീഫ് എഡിറ്റർ രാകേഷ് ആര്.നായര്‍ (31) അന്തരിച്ചു. തിരുവല്ല കാവുംഭാഗം സ്വദേശിയാണ്. തിരുവനന്തപുരത്തെ ഓഫീസില്‍ കാലുതെറ്റി വീണതിനെ തുടര്‍ന്ന് തിരുവല്ലയിലെ വീട്ടില്‍ ഏതാനും ദിവസമായി വിശ്രമത്തില്‍ ആയിരുന്നു. ശരീരവേദനയായിരുന്നു ഉണ്ടായിരുന്നത്. ഇന്നലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മരണശേഷം നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവാണ്. രാകേഷ് അവിവാഹിതനാണ്, ഒരു സഹോദരന് ഉണ്ട്. മാധ്യമപ്രവർത്തകന്റെ നിര്യാണത്തിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി അനുശോചിക്കുന്നതായി ജനറൽ സെക്രട്ടറി ഉമേഷ് കുമാർ അറിയിച്ചു.
![*മേയ്, ജൂൺ കിറ്റുകളുടെ വിതരണം തുടരും,* റേഷൻ കടകളുടെ സമയക്രമം നാളെമുതൽ മാറുന്നു. *മേയ്, ജൂൺ കിറ്റുകളുടെ വിതരണം തുടരും,* റേഷൻ കടകളുടെ സമയക്രമം നാളെമുതൽ മാറുന്നു.](https://www.idlnewslive.com/uploads/slider_images/idl_news_1625124300.jpg)
*മേയ്, ജൂൺ കിറ്റുകളുടെ വിതരണം തുടരും,* റേഷൻ കടകളുടെ സമയക്രമം നാളെമുതൽ മാറുന്നു.
തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. അനര്‍ഹമായ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തീയതി ജൂലൈ 15വരെ നീട്ടി. മേയ്, ജൂൺ കിറ്റുകളുടെ വിതരണം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുന്നതാണ്. നാളെ (01.07.2021) മുതൽ സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.00 വരെയും, വൈകുന്നേരം 3.30 മുതൽ 6.30 വരെയുമായി പുന:ക്രമീകരിച്ചിരിക്കുന്നു. ജൂണ്‍ 30നുള്ളില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവര്‍ തിരിച്ചുനല്‍കണമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അത് രണ്ടാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ഈ കാലയളവില്‍ തിരികെ നല്‍കുന്നവര്‍ക്കു പിഴയോ ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.അവസാന തീയതിയായ ജൂലായ് 15നകം താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ ഇ മെയിലിലോ (tsokollam@gmail.com) അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ ഒന്നുമുതല്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വച്ചിരിക്കുന്നതായി തെളിഞ്ഞാല്‍ 2017 മുതല്‍ വാങ്ങിയിട്ടുള്ള ഓരോ കിലോഗ്രാം അരിക്കും 64 രൂപവെച്ചും ഗോതമ്പിന് 25 രൂപവെച്ചും പിഴ അടയ്ക്ക
![സ്വയം സാക്ഷ്യപ്പെടുത്തിയാൽ ഇനി കെട്ടിട നിർമാണ പെർമിറ്റ് റെഡി. സ്വയം സാക്ഷ്യപ്പെടുത്തിയാൽ ഇനി കെട്ടിട നിർമാണ പെർമിറ്റ് റെഡി.](https://www.idlnewslive.com/uploads/slider_images/idl_news_1625123505.jpg)
സ്വയം സാക്ഷ്യപ്പെടുത്തിയാൽ ഇനി കെട്ടിട നിർമാണ പെർമിറ്റ് റെഡി.
കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ തുടക്കമിടുന്നത്. ലോ റിസ്ക്ക് ഗണത്തിലുള്ള 300 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള ഗാർഹിക കെട്ടിടങ്ങൾ, 100 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വാണിജ്യ കെട്ടിടങ്ങൾ, 200 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, മതപരമായ കെട്ടിടങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവയ്ക്കാണ് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നിർമാണ പെർമിറ്റ് നൽകാൻ ഉദ്ദേശിക്കുന്നത്. കെട്ടിടത്തിന്റെ അടിസ്ഥാനം പൂർത്തിയായിക്കഴിയുമ്പോൾ സ്ഥല പരിശോധന നടത്തും. നിർമാണത്തിൽ ചട്ടലംഘനമുണ്ടെങ്കിൽ തുടക്കത്തിൽ തന്നെ കണ്ടെത്താനും സാധിക്കും. എം പാനൽഡ് ലൈസൻസികളാണ് ഇതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത്. ലോ റിസ്ക് വിഭാഗത്തിലുള്ള കെട്ടിട നിർമ്മാണത്തിനായി പെർമിറ്റുകൾ നിശ്ചിത ഫോമിൽ ലൈസൻസികൾ തയ്യാറാക്കി ആവശ്യമായ ഫീസ് അടച്ച് തദ്ദേശഭരണ സ്ഥാപനത്തിൽ പ്ലാനുകൾ ഉൾപ്പെടെ നൽകണം. അപേക്ഷ ലഭിച്ചു എന്ന് ബന്
![ടി പി ആർ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ പുതിയ നിയന്ത്രണങ്ങളും ,നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു. ടി പി ആർ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ പുതിയ നിയന്ത്രണങ്ങളും ,നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു.](https://www.idlnewslive.com/uploads/slider_images/idl_news_1625060084.jpg)
ടി പി ആർ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ പുതിയ നിയന്ത്രണങ്ങളും ,നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചു.
തിരുവനന്തപുരം:കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പ്രാദേശിക നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് (30 ജൂൺ) അർധരാത്രി മുതലുള്ള നിയന്ത്രണങ്ങൾ നിലവിൽവരുന്ന സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളെ എ,ബി,സി,ഡി വിഭാഗങ്ങളായി തിരിച്ചാണു നിയന്ത്രണം. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും ആറിനും 12നും ഇടയിലുള്ള പ്രദേശങ്ങൾ ബി വിഭാഗത്തിലും 12നും 18നും ഇടയിലുള്ള പ്രദേശങ്ങൾ സി വിഭാഗത്തിലും 18നു മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള പ്രദേശങ്ങൾ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയാണു നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. തിരുവനന്തപുരം നഗരം ബി വിഭാഗത്തിലാണ്. ആറ്റിങ്ങൽ, നെടുമങ്ങാട്, നെയ്യാറ്റിൻകര, വർക്കല മുനിസിപ്പാലിറ്റികൾ സി വിഭാഗത്തിലാണ്. ഗ്രാമ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ ഇങ്ങനെ ഡി വിഭാഗം വെള്ളനാട് കള്ളിക്കാട് വിളവൂർക്കൽ മാണിക്കൽ മുദാക്കൽ കടയ്ക്കാവൂർ മലയിൻകീഴ് ചിറയിൻകീഴ് പഴയകുന്നുമ്മേൽ മംഗലപുരം കല്ലിയൂർ ചെറുന്നിയൂർ അമ്പൂരി സി വിഭാഗം വാമനപു
![മോഡേണ വാക്സിന് ഇന്ത്യയില്‍ അനുമതി. മോഡേണ വാക്സിന് ഇന്ത്യയില്‍ അനുമതി.](https://www.idlnewslive.com/uploads/slider_images/idl_news_1624964040.jpeg)
മോഡേണ വാക്സിന് ഇന്ത്യയില്‍ അനുമതി.
അമേരിക്കന്‍ കമ്പനിയായ മോഡേണയുടെ കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയായ സിപ്ലയാണ് മോഡേണ വാക്സിന് ഇന്ത്യയില്‍ വിതരണം ചെയ്യുക. ഇന്ത്യയില്‍ ഉപയോഗത്തിനുള്ള അനുമതി തേടി സിപ്ലയാണ് മോഡേണയ്ക്ക് വേണ്ടി ഡിസിജിഐയെ സമീപിച്ചത്. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് മോഡേണയും സിപ്ലയും തമ്മില്‍ ധാരണയുണ്ട്. മോഡേണ വാക്സിന് ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് സിപ്ലയുടെ അപേക്ഷയില്‍ ആവശ്യപ്പെട്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്സിന് നല്‍കുക. ഒരു വാക്സിന് അടിയന്തര ഉപയോഗത്തിന് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചാല്‍ വിപണനത്തിന് അനുമതി നല്‍കാമെന്ന് സിപ്ല അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്.
![കേരള കലാമണ്ഡലം: അധ്യാപകരെ നിയമിക്കുന്നു. കേരള കലാമണ്ഡലം: അധ്യാപകരെ നിയമിക്കുന്നു.](https://www.idlnewslive.com/uploads/slider_images/idl_news_1624954847.jpg)
കേരള കലാമണ്ഡലം: അധ്യാപകരെ നിയമിക്കുന്നു.
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ 2021-22 അധ്യയന വർഷത്തിലേക്ക് കലാ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്കൂൾ, ഹയർസെക്കൻ്ററി, കോളേജ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിന് പാനൽ തയ്യാറാക്കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. കഥകളി, ചുട്ടി, കൂടിയാട്ടം, മിഴാവ്, മൃദംഗം, കർണാടക സംഗീതം, നൃത്ത സംഗീതം, തുള്ളൽ, തിമില, വയലിൻ, ക്ലാസിക്കൽ ഡാൻസ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ തപാൽ മുഖേനയോ ഇമെയിലോ ആയി ജൂലൈ 5ന് വൈകീട്ട് 5 മണിക്ക് മുൻപായി കലാമണ്ഡലം ഓഫീസിൽ എത്തിക്കേണ്ടതാണ്. നേരിട്ടുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. വിശദവിവരങ്ങൾ കലാമണ്ഡലം വെബ്സൈറ്റിൽ (www.kalamandalam.ac.in) ലഭ്യമാണ്. ഫോൺ: 04884 262418
![കെഎസ്ആര്‍ടിസി *ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാന്‍ തീരുമാനം. കെഎസ്ആര്‍ടിസി *ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാന്‍ തീരുമാനം.](https://www.idlnewslive.com/uploads/slider_images/idl_news_1624960902.jpeg)
കെഎസ്ആര്‍ടിസി *ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാന്‍ തീരുമാനം.
ഗതാഗത മന്ത്രി ആന്റണി രാജു നല്കിയ ശുപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയന് അംഗീകരിച്ചു. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുന്നതിനായി സുശീല്‍ ഖന്ന കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശപ്രകാരമാണ് നടപടി. നിലവില്‍ 15 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കെഎസ്ആര്‍ടിസിയില്‍ ഉള്ളത്. ഇതില്‍ ഏഴു പേര് മാത്രമാണ് പ്രൊഫഷനലുകള്‍. ഡയറക്ടര്‍ ബോര്‍ഡിന്റെ വൈദഗ്ധ്യമില്ലായ്മ കെഎസ്ആര്‍ടിസിയുടെ ദയനീയ അവസ്ഥയ്ക്ക് മുഖ്യകാരണമായെന്ന് സുശീല്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. അതിനാല്‍ രാഷ്ട്രീയക്കാരെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡയറക്ടര്‍ ബോര്‍ഡില്‍ പൂര്‍ണമായി പ്രൊഫഷനലുകളെ ഉള്‍പ്പെടുത്താനാണ് പുതിയ തീരുമാനം. കെഎസ്ആര്‍ടിസി പുനരുദ്ധാരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോള്‍ ശുപാര്‍ശ നടപ്പിലാക്കുന്നത്.ഗതാഗത മന്ത്രി ആന്റണി രാജു നല്കിയ ശുപാര്‍ശ അംഗീകരിച്ചതോടെ തിങ്കളാഴ്ച ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കും. അതേസമയം കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചുകൊണ്ടുള്ള നിയമപ്രകാരം പ്രൊഫഷനലുകള്‍ മാത്രമേ ബോര്‍ഡില്‍ ഉണ്ടാകാന്‍ പാട
![വർക്കല വനിതാ എസ് ഐ ആനി ശിവ ഇനി കൊച്ചിയിൽ ജോലിയെ ജോലി ചെയ്യും. വർക്കല വനിതാ എസ് ഐ ആനി ശിവ ഇനി കൊച്ചിയിൽ ജോലിയെ ജോലി ചെയ്യും.](https://www.idlnewslive.com/uploads/slider_images/idl_news_1624877047.jpg)
വർക്കല വനിതാ എസ് ഐ ആനി ശിവ ഇനി കൊച്ചിയിൽ ജോലിയെ ജോലി ചെയ്യും.
കൊച്ചിയിൽ പഠിക്കുന്ന മകൻറെ ഒപ്പം താമസിച്ച് ജോലി ചെയ്യണമെന്ന് ആവശ്യം പരിഗണിക്കുകയായിരുന്നു ഡിജിപി ലോക് നാഥ് ബഹ്റ .
![പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം : കേരള സർക്കാരിന്റെ "ഗിഫ്റ്റ് എ ട്രഡിഷൻ. പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം : കേരള സർക്കാരിന്റെ "ഗിഫ്റ്റ് എ ട്രഡിഷൻ.](https://www.idlnewslive.com/uploads/slider_images/idl_news_1624869951.jpg)
പ്രിയപ്പെട്ടവർക്ക് ഓണസമ്മാനം : കേരള സർക്കാരിന്റെ "ഗിഫ്റ്റ് എ ട്രഡിഷൻ.
തിരുവനന്തപുരം : കോവിഡും ലോക്ഡൗണുകളും സാമ്പത്തികത്തകർച്ചയും ആഭ്യന്തര-രാജ്യാന്തര ടൂറിസത്തിലുണ്ടായ സ്തംഭനവും ഒക്കെ കാരണം പ്രതി സന്ധിയിലായ കരകൗശല, കൈത്തറി മേഖലകളിലെ കലാകാരൻമാർക്കും തൊഴിലാളികൾക്കും കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം കോവളം വെള്ളാറിലെ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഒരുക്കുന്ന പദ്ധതിയാണ് "ഗിഫ്റ്റ് എ ട്രഡിഷൻ"' ഓണക്കാലത്ത് അവരിൽ കുറച്ചുപേർക്കെങ്കിലും ആശ്വാസം പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന ടൂറിസം വകുപ്പിന്റെയും സഹകരണമേഖലയുടെയും സംയുക്തസംരംഭമായ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ഈ വിപണനപരിപാടിക്കു രൂപം നല്‍കിയിരിക്കുന്നത് . ഇടനിലക്കാരും ലാഭേച്ഛയുമില്ലാതെ ഉത്പാദകരിൽനിന്ന് അവരുടെ വിലയ്ക്ക് ഉത്പന്നങ്ങൾ വാങ്ങി ആ വിലയ്ക്കൊപ്പം പായ്ക്കിങ്ങിന്റെയും പാർസലിന്റെയും ചെലവുകൾ മാത്രം ചേർത്ത തുകയ്ക്ക് പ്രിയപ്പെട്ടവർക്ക് ഓണസമ്മാനമായി നല്കാൻ സഹായിക്കുന്ന ഈ പദ്ധതി ടൂറിസം മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് നാളെ (ജൂൺ 29 ന്) വൈകിട്ട് 5-ന് കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഉദ്ഘാടനം ചെയ്യും. ഓണപ്പുടവയായി കമനീയമായ കസവുമുണ്ടും നേര്യതും ആണു സമ്മാനപ്പ
![ആൾ കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു ആൾ കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു](https://www.idlnewslive.com/uploads/slider_images/idl_news_1624775294.jpeg)
ആൾ കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു
കോട്ടയം:ആസ്റ്റർമെഡിസിറ്റിയിൽ ഇപ്പോൾ ചികിത്സയിലുള്ള കുമാര കുളം പുതുപ്പറമ്പ് വീട്ടിൽ അനീഷ് ശാരി ദമ്പതികളുടെ 9 വയസ്സുള്ള ദേവാനന്ദ്ൻറെചികിത്സയ്ക്കായി പത്തു രൂപ ചലഞ്ചിൽ കൂടി 30 ലക്ഷം രൂപ സമാഹരിച്ച്നൽകുക എന്ന ഉദ്ദേശത്തോടുകൂടിആൾ കേരള പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷൻ ആൻഡ് വെൽഫെയർ അസോസിയേഷൻ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ചികിത്സാ സഹായം അഭ്യർത്ഥിക്കുന്നു.
![കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സ്. കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സ്.](https://www.idlnewslive.com/uploads/slider_images/idl_news_1624770557.jpg)
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സ്.
കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ നടത്തുന്ന കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി കോഴ്സിന് അപേക്ഷിക്കാം. എസ്.എസ്.എല്‍സി/പ്ലസ് ടു/ ഡിപ്ലോമ/ഡിഗ്രി ആണ് യോഗ്യത. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിംഗ് രണ്ടാം നില, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം വിലാസത്തിലും 9188665545, 04712325154 നമ്പരുകളിലും ലഭിക്കും.
![അമേരിക്കയിൽ ആദ്യമായി ഒരു മലയാളി പോലീസ് മേധാവി.* അമേരിക്കയിൽ ആദ്യമായി ഒരു മലയാളി പോലീസ് മേധാവി.*](https://www.idlnewslive.com/uploads/slider_images/idl_news_1624727397.jpg)
അമേരിക്കയിൽ ആദ്യമായി ഒരു മലയാളി പോലീസ് മേധാവി.*
കോട്ടയം സ്വദേശിയായ മൈക്കൽ കുരുവിളയാണ് ഈ പദവിയിലെത്തിയത്.യുഎസിലെ ഇലിനോയ് സംസ്ഥാനത്തെ ബ്രൂക്ക്ഫീൽഡ് നഗരത്തിന്റെ ചുമതലയാണ് മൈക്കൽ കുരുവിളയ്ക്ക് നൽകിയിരിക്കുന്നത്.അടുത്തമാസം കുരുവിള സ്ഥാനമേൽക്കും. മൈക്കൽ നിലവിൽ ബ്രൂക്ക് ഫീൽഡ് പോലീസ് സേനയുടെ ഉപമേധാവിയാണ്.